2017 ഫെബ്രുവരി 22, ബുധനാഴ്‌ച
തിരിത്തിയാടിന്റെ ഓമന
അവിടേക്കു എന്നും രാവിലെയും വൈകീട്ടും ടൗണിലേക്കും തിരിച്ചും ഓടുന്ന "ദേവി" എന്ന ബസ് ആണ് ആകെയുള്ള ഗതാഗതമാർഗ്ഗം.
ഭാര്യ ത്രേസ്യാമ്മ, ലോറൻസ് ചേട്ടന്റെ മാതാപിതാക്കളായ കൊച്ചുവറീതും, അന്നാമ്മയും അതുപോലെ അദ്ദേഹത്തിന്റെ മക്കളായ മൂന്ന് കുട്ടികൾ മൂത്തമോള് മോളി രണ്ടാമത്തെ മകൾ സാറ വിദ്യാർത്ഥിനിയാണ് ഇളയമകൻ ചാണ്ടി വിദ്യാർത്ഥിയും . പിന്നെ അഞ്ചു താറാവ്, രണ്ടു പശുക്കൾ ,മൂന്നു കോഴി, അതുപോലെ ജിമ്മി എന്ന നായ ഇവരാണ് ആ വീട്ടിലെ അന്തേവാസികൾ .
ലോറൻസ് ചേട്ടൻ എഴുനേറ്റു മുറ്റത്തിറങ്ങി ഇറയത്തു തൂക്കിയിട്ട ടിഫിനിൽനിന്നും കുറച്ചു ഉമിക്കരി കയ്യിലേക്ക് എടുത്തിട്ടു പല്ലു തേക്കാൻ തുടങ്ങി.
ത്രേസ്യമ്മ മുറ്റം തൂക്കുന്നതു നിറുത്തി ചൂല് വലതു കയ്യിൽ പിടിച്ചു അതിന്റെ അടിഭാഗത്തു ഇടതു കൈകൊണ്ടു മെല്ലെ തട്ടി കൊണ്ടു അകത്തേക്കു നോക്കി നീട്ടി വിളിച്ചു "മോളീ... എടീ...മോളീ ..ഈ പിള്ളേരുടെ ഒരു കാര്യം" .
അവൻ വേദനകൊണ്ടു പുളഞ്ഞു . അപ്പോഴാണ് ആളുകൾ അയാളെ ശ്രദ്ധിച്ചത് അത് ആ നാട്ടിൽ പുതുതായി വന്നു താമസിക്കുന്ന ജോലിയിൽ നിന്നും വിരമിച്ച പട്ടാളക്കാരനായ പവിത്രനായിരുന്നു , അയാൾ അനാവശ്യമായി ആരെയും വേദനിപ്പിക്കാറില്ല .
ചെറുപ്പക്കാരുടെ മുഖത്ത് ഒരു ഭീതി നിഴലിച്ചു . അതിനിടയിൽ പവിത്രൻ ഓരോരുത്തരോടായി അവരുടെ അച്ഛൻ ആരെന്നും എവിടെയാ വീടെന്നും അന്വേഷിച്ചറിയാൻ തുടങ്ങി .
പിന്നെത്തെ പവിത്രന്റെ ചോദ്യം "ഇവിടെ നിങ്ങൾ ആരെക്കാണാനാണ് വന്നത്"
പിന്നീട് തിരിഞ്ഞു ചെറുപ്പക്കാരോട് ചോദിച്ചു "എന്തുവാ പിള്ളേരെ ഇവിടെനിക്കുന്നെ"
ഏകദേശം അഞ്ചോ പത്തോ മിനുട്ട് നടന്നു കാണും അപ്പോൾ ദൂരെയായി ഒരാൾ കൂട്ടം അവരുടെ കാഴ്ച്ചയിൽ തെളിഞ്ഞു വന്നു.
അവിടെ കൂടിയിരുന്ന ആളുകൾക്ക് ആ സംസാരരീതി തീരെ രസിച്ചില്ല തങ്ങളെ തരംതാഴ്ത്തി സംസാരിച്ചതിലുള്ള വെറുപ്പോടെ അവർ ആ സ്ത്രീയെ കോപത്തോടെ അങ്ങനെ നോക്കി.
അയാൾക്ക് ആ ചോദ്യം അത്ര സുഖിച്ചില്ല
മോളിക്കുട്ടി ക്രൂരമായ ബലാത്സംഗത്താൽ കൊല്ലപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
രഘുവിന്റെ ബാർ വിശേഷങ്ങൾ
രഘുവിന്റെ ബാർ വിശേഷങ്ങൾ എം. പി. എസ്സ്. വീയ്യോത്ത് ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ