2017 ഏപ്രിൽ 22, ശനിയാഴ്‌ച

ഇൻവെസ്റ്റിഗേഷൻ

ഇൻവെസ്റ്റിഗേഷൻ  

എം പി എസ് വീയ്യോത്ത് 

റാം സിങ്  തന്റെ പഴയ മോഡൽ  വാൽവ് റേഡിയോ തിരിച്ചു ഓൺ ചെയ്തു.

അതിൽ അപ്പോൾ ഇംഗ്ലീഷിൽ വാർത്തതുടങ്ങിയെ ഉണ്ടായിരുന്നുള്ളൂ

" ALL INDIA RADIO  THE NEW - HEAD LINES - EMINENT PERSONALITY MR: SASHRA SATHYA WAS SHOT DEAD..............................."

 രാംസിംഗ് ഒന്ന് ഞെട്ടി. പിന്നെ ആ വാർത്ത മുഴുവൻ കേൾക്കാനായി ചെവികൂർ പ്പി ച്ചിരുന്നൂ

"EMINENT PERSONALITY MR. SASHRA SATHYA WAS SHOT DEAD BY UNIDENTIFIED GUN MAN IN ANDHERI WEST . HE WAS 70 YEARS OLD ........"

റാം സിങ് സ്തബ്ധനായി  കുറച്ചു സമയം നിന്നു . പിന്നെ സ്വയം ശബ്ദം താഴ്ത്തി  പറഞ്ഞു തുടങ്ങി "അങ്ങനെ അവൻ ചെയ്തു കാണിച്ചു  " പിന്നെ ഫോൺ എടുത്തു ആരെയോ വിളിച്ചു കൊണ്ട് പറഞ്ഞു  " ഹലോ സലിം ഭായിയല്ലേ , ഇപ്പോഴാ അറിഞ്ഞത്  ആ നായിന്റെ മോൻ സത്യാ ചത്തു  "

മറുവശത്തുനിന്നും " രാംസിംഗെ ആരായിരിക്കും അയാളെ  വകവരുത്തിയെ   "

റാം സിങ്  കുറച്ചു സമയം ചിന്ത നിമഗ്നനായശേഷം പറഞ്ഞു " രണ്ടു ദിവസങ്ങൾക്കു മുമ്പ് ആ കിഷൻ അയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നൂ "

മറുവശത്തുനിന്നും " ഇത്ര കൃത്യമായി നിനക്കെങ്ങനെ അറിയാം അതിനെപ്പറ്റി   ?"

റാം സിങ്ങിന് എന്തോ അപകടം മണത്തു 

അവൻ ഫോൺ  സംഭാഷണം അവസാനിപ്പിച്ച ശേഷം   അതിന്റെ പവർ ബട്ടണിൽ ഞെക്കി ഫോൺ ഓഫ് ചെയ്തു.

അതിനിടയിൽ അയാളുടെ പിന്നിൽ നിന്നും കോളറിൽ ആരെയോ പിടിവീണിരുന്നൂ.

അയാൾ കഷ്ടപ്പെട്ട് തിരിഞ്ഞുനോക്കി നീല നിറത്തിലുള്ള ടി ഷർട്ടും നീല ജീൻസും ധരിച്ച ഒരു അജാനുബാഹുവായ ഒരു മനുഷ്യൻ അയാളുടെ പിന്നിൽ  ഷിർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ട്  നിൽക്കുന്നുണ്ടായിരുന്നു. റാം സിങ്ങിന് ആളെ മനസ്സിലായി സ്ഥലം സബ് ഇൻസ്‌പെക്ടർ വീർ പ്രതാപ് സിങ്  ആയിരുന്നു അത് . റാം സിങ്  ഒരു വിഡ്‌ഢി ച്ചിരി ചിരിച്ചുകൊണ്ട് അയാളെ നോക്കി കൊണ്ടു പറഞ്ഞു " എന്താ സാറെ എന്നെ എന്തിനാ പിടിച്ചുവച്ചിരിക്കുന്നേ  "

ഇൻസ്‌പെക്ടർ തൻറെ ഉറച്ചു ശബ്ദത്തിൽ  " നടക്കടാ  സത്യാ സാർ മരിച്ച കേസിന്റെ അന്വേഷണാർത്ഥം നിന്നെ അറസ്റുചെയ്തിരിക്കുന്നൂ,  ചോദ്യം ചെയ്യലൊക്കെ സ്റ്റേഷനിൽ ചെന്നാക്കാം  എന്താ  " എന്നും പറഞ്ഞു അയാൾ റാം സിംഗിനെ ആളുകളുടെ മുന്നിലൂടെ  വലിച്ചിഴച്ചുകൊണ്ടു ജീപ്പിന്റെ പിന്നിലായി പിടിച്ചു തള്ളി 

റാം സിങ് സീറ്റിൽ ഇരുന്ന് ചിരിച്ചുകൊണ്ട് പുറത്തുകൂടി ആളുകളോട്  വിളിച്ചു പറഞ്ഞു " ഞാനിപ്പൊവരും ഇത് പുതിയ ചെറുക്കനാന്നുതോന്നുന്നു  "

ജീപ്പ് അവിടെനിന്നും ചുറ്റും പൊടി പറത്തിക്കൊണ്ട് കടന്നു പോയി .

സ്റ്റേഷന് മുമ്പിൽ ജീപ്പ് എത്തി റാം സിങ്ങിനെ ഇൻസ്പെക്ടർ  വലിച്ചിഴച്ചുകൊണ്ട് ലോക്കപ്പിനുള്ളിലേക്ക്  പിടിച്ചു തള്ളി

അയാൾ അവിടെ തറയിൽ കിടന്നു ഇൻസ്‌പെക്ടറെ നോക്കി ചിരിച്ചു 
.
അപ്പഴേക്കു മൂന്നു BMW കാറുകൾ സ്റ്റേഷന്റെ മുന്നിൽ വന്നു നിന്നു.  അതിൽ നിന്നും സൂട്ടും കോട്ടും ധരിച്ച മൂന്ന് പേർ പുറത്തേക്കു ഇറങ്ങി . 

അതിൽ ഇടതു വശത്തുള്ളത്  സലിം ഭായ് എന്ന ആ നഗരത്തിൽ അറിയപ്പെടുന്ന ബിസിനസ് മാഗ്നറ്റ് . രണ്ടാമത് വെൽ മുരുകൻ എന്ന നഗരത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്  മൂന്നാമത്  ഫ്രാൻസിസ് ഡി സിൽവാ  എന്ന  അണ്ടർ വേൾഡ് ഡോൺ .

 പെട്ടെന്ന് എവിടെനിന്നോ കൊടിവച്ച രണ്ടു കാറുകൾ അവിടെ വന്നു നിന്നു .

 അതിൽ നിന്നും ഡി ജി പി  അനന്ത മൂർത്തിയും എസ്  പി അജയ് മാത്തൂർ  അത് പോലെ ഹോം മിനിസ്റ്റർ അജയ് സിങ് റാത്തോഡും ഇറങ്ങി വന്നു.

 അവർ  സഹപാഠികളായിരുന്നൂ.

ഇവരാണ്  ആ നഗരത്തിന്റെ ചലനം തന്നെ നിയന്ത്രിക്കുന്നതെന്നെ ഒരു കിംവദന്തി നിലവിലുണ്ട് . 

എല്ലാവരും കൂടി സ്റ്റേഷനിലേക്ക് നടന്നു കയറി. ഡി ജി പിയും എസ് പി യും   സബ് ഇൻസ്‌പെക്ടറേ തലങ്ങും വിലങ്ങും ശാസിക്കാൻ തുടങ്ങി .

സബ് ഇൻസ്‌പെക്ടർ കുറേ സമയം മൗനം പാളിച്ച ശേഷം പറഞ്ഞു " ഡി ജി പി സാർ ഞാൻ അങ്ങയെ ബഹുമാനിക്കുന്നു , എല്ലാത്തിനും ഒരു ലിമിറ്റുണ്ടാവണം , SO DON'T CROSS YOUR LIMIT , IF YOU WANTS TO RELEASE THIS RAM SING GIVE ME A WRITTEN ORDER STATED ABOUT HIS RELEASE. I AM ALREADY FILE THE F I R. YOU CAN TAKE HIM FROM COURT. PLEASE ... I HAVE SO MANY WORK, DON'T WASTE MY TIME "

റാം സിങ്  ലോക്കപ്പിന്റെ അഴികൾ പിടിച്ചുകൊണ്ടു എന്താണ് നടക്കുന്നതെന്നറിയാതെ നിന്നു 

ഡി.ജി.പി . യും എസ് പി യും ഇരിപ്പിടങ്ങളിൽനിന്നും എഴുന്നേറ്റു .

സബ് ഇൻസ്‌പെക്ടറെ നോക്കി ക്കൊണ്ട്   "നീ ചെറുപ്പമാ ഞങ്ങളുടെ സഹോദരന്റെ സ്ഥാനത്തു കണ്ടു പറയുവാ , റാം സിംഗിനെ വിട്ടേക്ക് അല്ലെങ്കിൽ എന്തൊക്കെ പുകിലാ ഇവിടെയുണ്ടാവുകയെന്ന്  നിങ്ങള്ക്ക് ചിന്തിക്കാൻ പോലും പറ്റില്ല. അത്രയ്ക്ക് അപകടകാരികളാ അയാൾക്ക്‌ മുകളിലുള്ള എല്ലാവരും തന്നെ . ഞങ്ങൾ പറയാനുള്ളത് പറഞ്ഞു "എന്ന് പറഞ്ഞു.

സബ് ഇൻസ്‌പെക്ടർ അതിനു മറുപടിയായി " സാർ ഞാൻ ഈ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഒരു ജവാന്റെ മകനാണ് , ഇതൊന്നും പറഞ്ഞു എന്നെ പേടിപ്പിക്കാമെന്ന് താങ്കൾ കരുതിയെങ്കിൽ  തെറ്റി, നമുക്ക് കാണാം സാർ " എന്ന് പറഞ്ഞു

അത് തീരുമ്പോളേക്കുംവാതിലിൽ ഒരു മുട്ട് കേട്ട്  സബ് ഇൻസ്‌പെക്ടർ അങ്ങോട്ട് നോക്കി കൊണ്ടു പറഞ്ഞു " കയറി വരൂ "

വാതിലും തുറന്ന് ഒരു പോലീസുകാരൻ കയ്യിൽ  കടലാസുമായി അങ്ങോട്ട് പ്രവേശിച്ചു.

ഡി ജി പി ആ കടലാസ് അയാളിൽ നിന്നും വാങ്ങി നോക്കി കൊണ്ടു ഒന്ന് ഞെട്ടി  .

പിന്നീട് അത് എസ പി ക്കു കൈമാറി.

അയാളും ആ കടലാസ്സിലൂടെ ഒന്ന് കണ്ണോടിച്ചു ശേഷം അത്ഭുതത്തോടെ ഡി ജി പി യെ നോക്കി കൊണ്ടു ചോദിച്ചു   "സർ ഇതെങ്ങനെ സംഭവിച്ചു" ശേഷം അയാൾ ആ കടലാസ്സ്  സബ് ഇൻസ്പെക്ടർക്ക് കൈമാറിക്കൊണ്ട് പുച്ഛത്തോടെ പറഞ്ഞു " സത്യ യുടെ കൊലപാതക ത്തിന്റെ അന്വേഷണചുമതല MAN OF ACTION THE ONE AND ONLY എസ പി പ്രേമാനന്ദിന്‌ , LETTER FROM THE CENTRAL HOME MINISTRY"

അതും പറഞ്ഞു അവർ അവിടെനിന്നും വാതിൽ തുറന്നു അതിവേഗത്തിൽ ഇറങ്ങി .

സബ് ഇൻസ്പെക്ടറും സന്തോഷത്തോടെ പുറത്തേക്കിറങ്ങി.

ഡി ജി പി യും എസ് പിയും മിനിസ്റ്ററോടും മറ്റുള്ളവരോടും കാര്യത്തിന്റെ കിടപ്പ് വിവരിച്ചു കൊടുത്ത ശേഷം  സ്റ്റേഷന്റെ കവാടത്തിലേക്കൊന്നു നോക്കി.

 കയ്യിൽ കടലാസ്സും പിടിച്ചു ചിരിച്ചുകൊണ്ട് നിൽക്കുന്ന ഇൻസ്‌പെക്ടറെ കണ്ടു,

സലിം ഭായ് നടന്നു ഇൻസ്‌പെക്ടറുടെ അടുത്തുവന്നു ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു " നമുക്കൊന്നു കാണണം "

ഇൻസ്‌പെക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു " കാണാലോ സമയമാവുമ്പോൾ ഞാൻ തന്നെ തങ്ങളുടെ അടുത്തേക്ക് വരും അപ്പൊ പറഞ്ഞപോലെ "

ഇൻസ്‌പെക്ടർ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് എല്ലാവരെയും കൈവീശി യാത്രയാക്കി .

അത് കണ്ടു സ്റ്റേഷന്റെ ഉള്ളിൽ ഇരുമ്പഴിപിടിച്ചുകൊണ്ട്  നിന്ന റാം സിംഗിന്റെ മുഖഭാവം പാടെ മാറി.

അയാൾ ശരിക്കും ആരെയോ ഭയപ്പെട്ടിരുന്നെന്ന് ആ ഭാവത്തിൽ നിന്നും ശരിക്കു മനസ്സിലാവും.

ഇൻസ്‌പെക്ടർ നടന്ന്  സ്റ്റേഷന്റെ ഉള്ളിലേക്ക് കടന്നു,

നേരെ രാംസിങ്ങിനെ അടച്ച ഇരുമ്പഴികളുടെ അടുത്തേക്ക് നടന്നൂ ,

എന്നിട്ട്  മുഖത്തെ ചിരി തൽക്കാലത്തേക്ക് മാറ്റി  ഗൗരഭാവത്തിൽ  അടുത്തുള്ള പോലീസ്സ്‌കാരനെ നോക്കി പറഞ്ഞു " മനോഹരാ  നമുക്കിവനെ ഒന്ന് മസ്സാജ് ചെയ്തുകൊടുത്താലോ ഡി ജി പി യും എസ പി യും എല്ലാവരും വന്നു ഇവനെ ഇറക്കാൻ കിണഞ്ഞു ശ്രമിച്ചിട്ട് നടക്കാതെ പോയതല്ലേ , നമ്മളാൽ കഴിയുന്ന എന്തെങ്കിലും  ഇവന്  ചെയ്തു കൊടുത്തേക്കാം എന്താ "

അത് കേട്ട് പോലീസുകാരൊക്കെ ഒന്നടങ്കം ചിരിച്ചു.

ഒരു പോലീസുകാരൻ താക്കോലുമായി മായിവന്ന്  ഇരുമ്പഴി തുറക്കാൻ നോക്കുമ്പോളേക്കും ഒരു രൂക്ഷ ഗന്ധം അവിടെ അനുഭവപ്പെട്ടു .

രാംസിംഗ് ആ നിന്ന നിൽപ്പിൽ തന്നെ ഒന്നും രണ്ടും നടത്തിയിരുന്നൂ

അതിനിടയിൽ പുറത്തൊരു കാർ വന്നു നിറുത്തി ,

ഇൻസ്‌പെക്ടർ പൊലീസുകാരെ നോക്കി ആ കാരാഗ്രഹം  വൃത്തിയാക്കാൻ വേണ്ടതു   ചെയ്യാൻ നിർദ്ദേശിച്ച ശേഷം കവാടത്തിലേക്ക്  നടന്നൂ.

ആ കാറിന്റെ പിന് വാതിൽ തുറന്ന്  ഏഴടി ഉയരമുള്ള അരോഗദൃഢഗാത്രനായൊരാൾ ഇറങ്ങി വന്നു .

സ്റ്റേഷന്റെ പടവുകൾ കയറിക്കൊണ്ട് ഇൻസ്‌പെക്ടറുടെ അടുത്തെത്തി ചിരിച്ചുകൊണ്ട് ചോദിച്ചു " INSPECTOR VEER PRATHAP SINGH AM I RIGHT"

ഇൻസ്‌പെക്ടർ  അതെ എന്നർത്ഥത്തിൽ തലയാട്ടിക്കൊണ്ട്  ചോദിച്ചു  "താങ്കൾ "
അയാൾ  ഇൻസ്‌പെക്ടറുടെ ചുമലിൽ തട്ടിക്കൊണ്ടു ഒന്ന് പൊട്ടിച്ചി രിച്ചു .

പിന്നീട് ശാന്തനായിക്കൊണ്ട് പറഞ്ഞു "I AM S. P. PREMANAND  MAY BE YOU HEARD ABOUT ME .

ഇൻസ്‌പെക്ടർ ഒന്ന് ഞെട്ടി.

പിന്നെ  നീണ്ടുനിവര്ന്നു  ഒരു സല്യൂട്ട് നൽകി.

ശേഷം അദ്ദേഹത്തെയും കൂട്ടി തന്റെ മുറിയിലേക്ക് നടന്നു .

ഇൻസ്‌പെക്ടർ  എസ്സ് പി പ്രേമാനന്ദി നോട് ഇരിക്കാൻ പറഞ്ഞശേഷം അദ്ദേഹത്തിന്റെ ഇരിപ്പിടത്തിൽ ഇരുന്നൂ .

പിന്നെ ഇൻസ്‌പെക്ടർ മേശപ്പുറത്തെ ബെൽ മുഴക്കി ഒരു പോലീസുകാരൻ വാതിലും തുറന്നു അങ്ങോട്ട് കയറി വന്നു .

ഇൻസ്‌പെക്ടർ  അയാളൊരു ചായയ്ക്ക് ഓർഡർ നൽകിയശേഷം മടക്കി അയച്ചു.

എസ്സ് പി ശബ്ദം താഴ്ത്തിക്കൊണ്ട്  ഇൻസ്‌പെക്ടറെ നോക്കി ചോദിച്ചു " പിന്നെ ഈ രാംസിങ്ങിനെ എന്താ ചെയ്യുന്നേ? "

ഇൻസ്‌പെക്ടർ "സാർ നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം  തീരുമാനിക്കാം . അത് വരെ ഇവിടെ കിടക്കട്ടെ "

എസ്സ്  പി  ചിരിച്ചുകൊണ്ട് ചോദിച്ചു " നിങ്ങൾക്ക് തോന്നുന്നുണ്ടോ അവർ അയാളുടെ ജീവന് ഭീഷണിസൃഷ്ടിക്കില്ലെന്ന് "

ഇൻപെക്ടർ പറഞ്ഞു " സാർ ഇത്രയും പോലീസുകാരുള്ള പോലീസ്‌സ്റ്റേഷനിൽ വച്ച് അയാളെ  തൊടാന്പോലും ആർക്കും കഴിയില്ല സാർ . ഇവിടെ അയാൾ സുരക്ഷിതനായിരിക്കും ".

എസ്സ്  പി കുറച്ചുനേരം എന്തോ ആലോചനയിൽ മുഴുകിയശേഷം പറഞ്ഞു തുടങ്ങി " VEER ANYWAY CAN WE GO OUT, I WANTS TO TALK TO YOU.  IT IS STRICTLY CONFIDENTIAL"

ഇൻസ്‌പെക്ടർ " YES SIR"എന്ന് പറഞ്ഞു കൊണ്ട് എസ്സ്  പിയോടൊപ്പം എഴുന്നേറ്റു . വാതിൽ തുറന്ന്  പുറത്തേക്കിറങ്ങി.

ഇൻസ്‌പെക്ടർ അവിടെയുണ്ടായിരുന്ന കോൺസ്റ്റബിൾ മനോഹരൻ നോക്കി പറഞ്ഞു " ഞാൻ ഇപ്പൊ വരാം , ഓക്കേ "

കോൺസ്റ്റബിൾ "YES SIR"എന്നും പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ഒരു സല്യൂട്ടും കൊടുത്തുകൊണ്ട് അയാളുടെ ജോലിയിൽ വ്യാപൃതനായി .

 ഇൻസ്പെക്ടറും എസ്സ്  പിയും അവിടെനിന്നും നടന്ന് സ്റ്റേഷന്റെ വെളിയിലേക്ക്  ഇറങ്ങി .

എസ്സ്  പി അദ്ദേഹത്തിന്റെ കാറിനടുത്തു നടന്ന് ഡ്രൈവറോട് "ഞാനൊന്നു പുറത്തുപോയിട്ടു ഇപ്പൊ വരാം " എന്നും പറഞ്ഞുകൊണ്ട്  അവിടെനിന്നും തിരഞ്ഞു ഇൻസ്പെക്ടറോടൊപ്പം ജീപ്പിലേക്കു കയറി .

ആ ജീപ്പ് അവരെയും കൊണ്ട് റോഡിലേക്ക് കയറി.

റോഡിലെ തിരക്കിനിടയിലൂടെ ആ ജീപ്പ് ബീച്ചിലേക്കുള്ള വഴിയിലൂടെ മുന്നോട്ടു പോയി .

ബീച്ചിലെ പോലീസ് ഔട്പോസ്റ്റിനടുത്തു് ജീപ്പ് പാർക്ക് ചെയ്തുകൊണ്ട്  അവർ അതിൽ നിന്നും ഇറങ്ങി .

പിന്നീട് കുറച്ചു മുന്നോട്ടു നടന്ന് അവിടെ കിടന്ന ഒരു സിമന്റ് ബഞ്ചിൽ അവർ ഇരുന്നു.

കുറച്ചു സമയത്തെ നിശബ്ദദയ്ക്ക് ശേഷം  എസ്സ് പി പറഞ്ഞു തുടങ്ങി " വീർ ഞാനെന്താ സ്റ്റേഷനിൽനിന്നും ഒന്നും പറയാൻ ഇഷ്ടപ്പെടാതിരിന്നത് എന്നാൽ അവിടുത്തെ ചുമരുകൾക്ക് വരെ കാതുകളുള്ളതു കൊണ്ടാണ് . ഞാൻ പറയുന്നത് താങ്കൾക്ക് മനസ്സിലാകുന്നൂ എന്ന് കരുതുന്നു ."

ഇൻസ്‌പെക്ടർ ചിരിച്ചുകൊണ്ട് തലയാട്ടി .

എസ്സ് പി വീണ്ടും പറഞ്ഞു തുടങ്ങി " ഇതുപോലുള്ള കേസിന്റെ അന്വേഷണത്തിന് മുമ്പും എനിക്ക് സഹായമായിട്ടുള്ള  ഒരു പാരലൽ ഇൻവെസ്റ്റിഗേഷൻ ടീം നമ്മുടെ നാട്ടിലുണ്ട്  അവരുടെ സഹായം തേടാനുള്ള ഉത്തരവിന്റെ കോപ്പിയാണ് ഇത്" എന്നും പറഞ്ഞു  പോക്കറ്റിൽ നിന്നും ഒരു ബ്രൗൺ കവർ എടുത്തു അദ്ദേഹം ഇൻസ്‌പെക്ടറുടെ കയ്യിലേൽപ്പിച്ചു .

ഇൻസ്‌പെക്ടർ ആ കവർ തുറന്നു അതിലെ കടലാസ്സെടുത്തു ഒന്ന് വായിച്ചു നോക്കി  ശേഷം അതിലെ ആ ഇൻവെസ്റ്റിഗേഷൻ ടീമിനെ സംബന്ധിക്കുന്ന  ഭാഗം മാത്രം വായിച്ചു  " FURTHER PROCEEDINGS WILL BE MADE TO USE INYAT FOR THE INVESTIGATION PROCESS"

ഇൻസ്‌പെക്ടർ അതിലെ പേര് കണ്ട് അത്ഭുതപ്പെട്ടു കൊണ്ട് ചോദിച്ചു " SIR WHO IS INYAT"

എസ്സ്  പി പറഞ്ഞു തുടങ്ങി "INYAT (INDIAN NATIONAL YOUTH ARMED TROOPS) IT IS A PART OF INDIAN ARMY , WHEREVER THEY HAVE ANY SURGICAL AND PRECISED STICKS REQUIRED. THEY WILL BE IN COMMAND. ONE Mr. CHANDRA SEKHAR IS THE COMMANDER FOR THIS TROOP. FURTHER DETAILS I WILL LET YOU KNOW LATER. AND ONE MORE THING I ALREADY GOT YOUR APPOINTMENT ORDER TO MY INVESTIGATION TEAM.  BEFORE THAT THEIR TEAM WILL KIDNAP RAMSING FROM OUT POLICE STATION. THIS WILL REQUIRED FOR OUR FURTHER INVESTIGATION . DO YOU UNDERSTAND WHAT I MEAN.  HOPEFULLY WE WILL MEET CHANDRASEKAR TOMORROW  FOR A CASUAL VISIT, I WILL LET YOU INFORM THE VENUE, ANY WAY CAN WE LEAVE"

ഇൻസ്‌പെക്ടർ എസ്സ്  പിയുടെ അവിശ്വനീയമായ വിവരണം കേട്ട് തരിച്ചിരുന്നുപോയി .

 എസ്സ്  പി അയാളെ  വിളിച്ചു. പിന്നീട് അവർ ജീപ്പിനടുത്തേക്കു നടന്നൂ .

 ഇരുവരും ജീപ്പിൽ കയറി സ്റ്റേഷനിലേക്ക് തിരിച്ചു .

കുറച്ചു സമയങ്ങൾക്കകം അവർ സ്റ്റേഷനിൽ എത്തിച്ചേർന്നു .

എസ്സ്  പി അദ്ദേഹത്തോട് യാത്ര ചോദിച്ചുകൊണ്ട് കാറിൽ കയറി യാത്രയായി.

ഇൻസ്‌പെക്ടർ സ്റ്റേഷനിലേക്ക് കയറി വഴിയിൽ പോലീസുകൾ സല്യൂട്ട് നൽകിയതൊന്നും അദ്ദേഹമറിഞ്ഞില്ല .

അദ്ദേഹത്തിന്റെ മനസ്സപ്പോഴും  എസ്സ്  പി പറഞ്ഞ വസ്തുതയുടെ അവിശ്വനീയതയിലായിരുന്നൂ .
                                                                                                                                                   
നേരം സന്ധ്യമയങ്ങി ത്തുടങ്ങി  ഇൻസ്‌പെക്ടർ അന്ന് നേരത്തേതന്നെ വീട്ടിലേക്കു തിരിച്ചു . 

ചുറ്റുപാടും ആ സന്ധ്യയുടെ നിറം ഇരുണ്ടിരുണ്ട് വന്നു.

 ചുറ്റിലും കൂരിരുട്ടു ചുറ്റും പര ന്നൂ .

അങ്ങിങ്ങായുള്ള ചീവിടിന്റെ ശബ്ദവും തവളകളുടെ കരിച്ചിലും അങ്ങെങ്ങോ നിറുത്താതെ കുറച്ചുകൊണ്ടിരിക്കുന്ന തെരുവ് പ്പട്ടികളുടെയും ദൂരെ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ ശബ്ദവും മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ .

 ആ സ്റ്റേഷനിൽ  അപ്പോൾ പാറാവിനുള്ള  പോലീസുകാരനും കുറച്ചു പോലീസുകാരും അതിനു പുറമെ  ഇരുമ്പഴിക്കുള്ളിലെ തറയിൽ ഇരിക്കുന്ന   രാംസിംഗും  മാത്രമാണ് അവിടെയുണ്ടായിരുന്നത് .

നേരം  കടന്നു പോയിക്കൊണ്ടിരുന്നൂ .

പെട്ടെന്ന് ഒന്ന് രണ്ട് വാഹനങ്ങൾ സ്റ്റേഷന്റെ മുന്നിൽ വന്നു നിന്നു.

ആ വാഹനങ്ങളുടെ  നിറവും  ആ ഇരുട്ടിന്റേതു പോലെ ഇരുണ്ടുകൂടിയ കറുപ്പായിരുന്നൂ .

ആദ്യത്തെ  വാഹനത്തിൽനിന്നും ഒരാൾ ഇറങ്ങിവന്നു ആ വാഹനത്തിന്റെ മുകളിലായി ഒരു ഫോൺ  ജാമർ ആക്ടിവാക്കി വച്ചു  .

അതിനിടയിൽ ഇരു വാഹനങ്ങളിൽനിന്നുമായി  വാഹനത്തിൽ നിന്നും ഏഴെട്ടു കറുത്ത വസ്ത്രധാരികളായ മുഖമൂടികൾ ഇറങ്ങി സ്റ്റേഷനിലേക്ക് ഇരച്ചുകയറി  .

 അവർ  ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ജയിലറയ്ക്കുള്ളിലാക്കി   ജയിലഴിക്കുള്ളിലെ രാംസിങ്ങിനെ വലിച്ചിഴച്ചുകൊണ്ട് പുറത്തുകടക്കാൻ ശ്രമിച്ചപ്പോഴതാ അവർക്ക് മാർഗ്ഗതടസം സൃഷ്ടിച്ചുകൊണ്ട് നിൽക്കുന്നൂ . അപ്രതീക്ഷിതമായി ആ പോലീസുകാരനെ അവരിലൊരാൾ പിറകിൽ നിന്നും തലക്കടിച്ചു നിലത്തിട്ട്  രാംസിങിനെയും കൊണ്ട്  പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി .

അവർ രാംസിങിനെ അവിടെ നിറുത്തിയിട്ട അവരുടെ വാഹനങ്ങളിൽ ഒന്നിൽ തള്ളിക്കയറ്റിയ ശേഷം  അവിടെനിന്നും ഇരുട്ടിലൂടെ എങ്ങോട്ടോ അകന്നുപോയി .

ശരിക്കും പറഞ്ഞാൽ പോലീസ് ആസ്ഥാനകേന്ദ്രത്തിലെ ഫോണുകൾക്കും വയർലെസ്സുകൾക്കും  പിന്നങ്ങോട്ട്  വിശ്രമമില്ലാതായി  .

പോലീസ് ജീപ്പുകൾ  അലാറം മുഴക്കിക്കൊണ്ട് തലങ്ങും വിലങ്ങുമായി എങ്ങോട്ടെന്നില്ലാതെ  ചീറിപ്പാഞ്ഞു .

ഇൻസ്‌പെക്ടർ വിവരമറിഞ്ഞു രാത്രിതന്നെ സംഭവസ്ഥലത്തെത്തി സംഭവ ഗതികളൊക്കെ വിലയിരുത്തി . അല്പസമയത്തിനകം എസ് പി യും  സ്റ്റേഷനിലേക്ക് കുതിച്ചെത്തി  സംഭവ ഗതികൾ ആരാഞ്ഞു.

അതിനിടയിൽ എസ് പി ക്ക്  ഒരു ഫോൺ കാൾ വന്നു .

എസ് പി  പറഞ്ഞു "ഹലോ , ആരാ "

മറുവശത്തുനിന്നും " IS IT Mr. PREMANAND"

എസ് പി  പറഞ്ഞു" YES, WHO IS THIS "

മറുവശത്തുനിന്നും"SIR I AM BHARATH OUR COMMANDER Mr. CHANDRA SEKHAR WANTS TO TALK TO YOU"

ചെറിയൊരു നിശബ്ദദയ്ക്ക് ശേഷം മറുവശത്തുനിന്നും ഒരു ഘനഗംഭീര ശബ്ദം മുഴങ്ങി " HEY Mr. PREMANAND, I AM CHANDRA SEKHAR, WHEN WE CAN MEET, THE OPERATION STARTED FROM TONIGHT"

എസ് പി  പറഞ്ഞു" HEY MAN HOW ARE YOU , I HAVE A DOUBT, NOW IT GOT IT CONFIRMED, THEN WHEN WE CAN MEET ?"

മറുവശത്തുനിന്നും" TOMORROW I HAVE ANOTHER  APPOINTMENT, ..................OK THEN WE CAN FIX IT DAY AFTER TOMORROW EVENING 4:30 PM. YOU KNOW I AM PUNCTUAL SO TRY TO COME ON TIME"

എസ് പി  ചോദിച്ചു " WHERE WE CAN MEET?"

മറുവശത്തുനിന്നും" WE CAN MEET IN MY HOUSE , I HOPE YOU KNOW THAT . AND ONE THING Mr. PREMANAND I HEARD CONFIDENTIAL INFORMATION  FROM A RELIABLE SOURCE THAT YOUR ACP MEENAKSHI  WANTS TO MEET ME, WHAT IS THE MATTER ?"

എസ് പി  അത്ഭുതത്തോടെ പറഞ്ഞു  "NO IDEA , I WILL TRY TO FIND OUT"

മറുവശത്തുനിന്നും" THEN SEE YOU TOMORROW SHARP 4:30 PM  OK ?"

എസ് പി   പറഞ്ഞു "OK , GOOD NIGHT"

മറുവശത്തുനിന്നും"GOOD NIGHT "

അങ്ങനെ ആ ഫോൺ വിളി അവസാനിച്ചു . എസ് പി  കൈകാണിച്ചു ഇൻസ്‌പെക്ടറെ  അടുത്ത് വിളിച്ചു. പിന്നെ അയാളോടൊത്ത്  നടക്കാൻ തുടങ്ങി അതിനിടയിൽ അദ്ദേഹം സ്വരം താഴ്ത്തിക്കൊണ്ടു പറഞ്ഞു "ചന്ദ്രശേഖറിന്റെ ഓപ്പറേഷനായിരുന്നു ആ രാംസിങ്ങിന്റെ തിരോധാനം , ഇത് ആരുമറിയരുത് . പിന്നെ നാളെ  വൈകിട്ട് 4 :30 അദ്ദേഹത്തിനെ വീട്ടിൽ വച്ച് കാണാമെന്നാണ്‌ പറഞ്ഞത് "

ഇൻസ്‌പെക്ടർക്ക് സ്തബ്ധനായി എല്ലാം കേട്ടുകൊണ്ടിരിക്കാനേ  കഴിഞ്ഞുള്ളു . അത് ശരിക്കും ആക്ഷൻ സിനിമയുടെ പ്രതീതിയാണ് ഇൻസ്പെക്റ്ററുടെ മനസ്സിൽ  സൃഷ്ടിച്ചിരിക്കുന്നത് .

അയാൾ സംശയത്തോടെ ചോദിച്ചു " അടുത്തതെന്താണ് ?"

എസ് പി ചിരിച്ചുകൊണ്ട് പറഞ്ഞു " വഴിയേ കണ്ടാൽ പ്പോരേ "

ഇൻസ്‌പെക്ടറുടെ മുഖത്ത് ഇനിയും കുറെ വരാനുണ്ടോ എന്ന ഭാവമായിരുന്നൂ അപ്പോൾ .

അയാൾ പറഞ്ഞു " അപ്പൊ ഇതൊരു സാമ്പിൾ ആയിരുന്നു ഇല്ലേ"

എസ് പി പെട്ടെന്ന് തന്റെ ഗൗരവം വീണ്ടെടുത്ത് കൊണ്ട് പറഞ്ഞു " നാളത്തെ മീറ്റിംഗ് കഴിഞ്ഞു നമ്മുടെ ഓപ്പറേഷൻ ആരംഭിക്കുന്നൂ "

                                                                                                                         
 അങ്ങനെ അവർ അന്നത്തേക്കു പിരിഞ്ഞു .

അടുത്ത ദിവസം  രാവിലെ മുതൽ ഇൻസ്‌പെക്ടർ  വൈകീട്ടത്തെ മീറ്റിങ്ങിനെ ക്കുറിച്ചുള്ള ചിന്തയിലായിരുന്നൂ . 

അതിനിടയിൽ പത്രക്കാരിൽ ചിലർ സ്റ്റേഷനിലേക്ക് വന്നു . 

അവരിൽ ചിലർ മുൻകൂട്ടി അനുവാദം വാങ്ങിയ പ്രകാരം ഇൻസ്‌പെക്ടറുടെ മുറിയിലേക്ക് നടന്നൂ .

അവർ അദ്ദേഹത്തെ തങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട്  അവരുടെ ചോദ്യങ്ങൾ ആരംഭിച്ചു " സാർ ഞാൻ നിരഞ്ജൻ ഒരു പത്രപ്രവർത്തകനാണ് . 
ഈ രാംസിങ്ങിന്റെ തിരോധനത്തെപ്പറ്റി എന്താണ് താങ്കൾക്ക് പറയാനുള്ളത് ."

ഇൻസ്‌പെക്ടർ പറഞ്ഞു തുടങ്ങി " ഇത് താങ്കൾക്കറിയാനാണോ അതോ മറ്റാർക്കെങ്കിലുമോ , സുഹൃത്തേ ഞങ്ങളും അയാളുടെ തിരോധാനത്തിനെ സംബന്ധിച്ച അന്വേഷണത്തിലാണ് "

പത്രപ്രവർത്തകൻ തുടർന്നൂ  "സാർ , പോലീസ് ജനങ്ങളെ സേവിക്കാനാണ് , അപ്പോൾ അവർക്കറിയാനാഗ്രഹമുള്ള കാര്യങ്ങളെപ്പറ്റി ഞങ്ങൾ ചോദിക്കുമ്പോൾ സാറിന്റെ ഈ ദാർഷ്ട്യത്തോടെയുള്ള സംസാരം ഇവിടെ ആവശ്യമില്ല "

ഇൻസ്‌പെക്ടറെ ആ മറുപടി ശരിക്കും അരിശം കൊള്ളിച്ചു .

അദ്ദേഹം പത്രവാർത്തരിൽ നിരഞ്ജനെ   നോക്കിക്കൊണ്ടു  "താങ്കൾ എഴുന്നേറ്റുവന്നാട്ടെ  " എന്നും  പറഞ്ഞു അദ്ദേഹത്തിനെയും കൂട്ടി ആ മുറിയിൽ നിന്നും സ്റ്റേഷന്റെ പുറത്തേക്കു നടന്നൂ .

സ്റ്റേഷന്റെ വെളിയിലെത്തിയ പത്രപ്രവർത്തകനെയും കൊണ്ട് അദ്ദേഹം അവിടെ നിറുത്തിയ കാറിന്റെ വാതിൽ തുറന്നു അതിൽ കയറ്റിയിരുത്തിയ ശേഷം പറഞ്ഞു " ഇതിനെ പ്പറ്റി നീ എന്ത് കോപ്പെഴുതിയാലും എനിക്ക് ഒരു ചുക്കുമില്ല പിന്നെ ഞാൻ പറയാത്തതോ ചെയ്യാത്തതോ കാര്യങ്ങളെപ്പറ്റി എഴുതുമ്പോൾ ഒന്ന് പേടിക്കണം .  അതിന്റെ ഭവിഷ്യത്തു് വളരെ വലുതായിരിക്കും "

പിന്നെ ആ കാറിനെ യാത്രയാക്കി ഇൻസ്‌പെക്ടർ സ്റ്റേഷനിലെ കയറി.

സ്റ്റേഷന്റെ അകത്തെത്തിയപ്പോൾ  ഹെഡ് കോൺസ്റ്റബിൾ മനോഹരൻ  അദ്ദേഹത്തിന്റെ അരികിൽ വന്നു പറഞ്ഞു " സാർ അയാളെ പിണക്കി വിടണ്ടായിരുന്നൂ , അയാൾ സലിം ഭായിയുടെ അടുത്ത ആളാ "

ഇൻസ്‌പെക്ടർ  ചിരിച്ചുകൊണ്ട് പറഞ്ഞു " അതിനു ഞാൻ തൊഴണോ , ഇനി അവൻ ധൈര്യത്തിൽ ഇതിന്റെ പേരിൽ നാവുപൊക്കില്ല , അവന്റെ ചോദ്യം തുടങ്ങിയപ്പോൾ ത്തന്നെ എനിക്ക് കാര്യം പിടികിട്ടിയതാ , അതിനിടയിൽ എന്നെ നിയമം പഠിപ്പിക്കാൻ വന്നപ്പോളാ തൂക്കി പുറത്തു കളഞ്ഞേ "

മനോഹരൻ  പറഞ്ഞു " എന്തായാലും സലിം ഭായിയെ പിണക്കുന്നതു നല്ലതല്ല സാർ, പിന്നെ സാർ സത്യസാറിന്റെ കൊലയുടെ അന്വേഷണം ഇതുവരെ തുടങ്ങാത്തതെന്താന്ന്   എല്ലാവരും ചോദിക്കുന്നുണ്ട്  "

ഇൻസ്‌പെക്ടർ അതുകേട്ടു ചിരിച്ചുകൊണ്ട് "എല്ലാത്തിനും ഒരു സമയമുണ്ട് ആ സമയമാവട്ടെ അപ്പോൾ വഴിയേ അറിയിക്കാം" എന്നും പറഞ്ഞുകൊണ്ട് തന്റെ മുറി ലക്ഷ്യമാക്കി നടന്നൂ .

സമയം വൈകുന്നേരത്തോടടുത്തുകൊണ്ടിരുന്നൂ .

അപ്പോൾ അവിടെയുള്ള ഫോൺ മണിമുഴങ്ങിക്കൊണ്ടിരുന്നൂ .

ഇൻസ്‌പെക്ടർ ഫോണെടുത്തു് സംസാരിച്ച ശേഷം  സീറ്റിൽ നിന്നും എഴുന്നേറ്റ്  വാതിൽ ലക്ഷ്യമാക്കി നടന്നൂ .

ഇൻസ്‌പെക്ടർ മുറിയിൽ നിന്നും ഇറങ്ങി നേരെ മനോഹരനോട് "ഞാൻ പുറത്തേക്കു പോകുന്നൂ " എന്നും പറഞ്ഞു  മുറ്റത്തു് നിറുത്തിയിട്ട ജീപ്പിന്റെ ഡ്രൈവറിൽ നിന്ന് താക്കോലും വാങ്ങി എങ്ങോട്ടോ ഓടിച്ചു പോയി  .

എസ് പി പറഞ്ഞ സ്ഥലത്തായി റോഡരികിൽ  ജീപ്പ് നിറുത്തി  അപ്പോഴേക്കും ഇൻസ്‌പെക്ടറുടെ ഫോണിന്റെ മണിമുഴങ്ങി .

അദ്ദേഹം  ആ ഫോൺ കോൾ  അറ്റൻഡ് ചെയ്തു.

അതിലൂടെ അദ്ദേഹത്തിന് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജീപ്പ് തിരിച്ചു വിട്ടു അവിടെ റോഡരികിലായി കാത്തുനിന്നൂ .

ആ കാഴ്ചയും  നോക്കി നിൽക്കുമ്പോൾ  ഒരു കാർ അയാളുടെ അടുത്തേക്ക് വന്നുനിന്നു.

ആ കാറിന്റെ  ഗ്ലാസ് താഴ്ത്തിക്കൊണ്ട്  പുറത്തേക്കു തലയിട്ട് എസ് പി  ഇൻസ്‌പെക്ടർ പറഞ്ഞു " വീർ  വാ പോകാം , താമസിച്ചാൽ അയാളുടെ പൊടിപോലും കാണാൻ കിട്ടില്ല "

ഇൻസ്‌പെക്ടർ കാറിന്റെ മുന്നിലെ വാതിൽ തുറന്ന് അതിൽ കയറിയിരുന്നൂ.

ആ കാർ അവരെയും കൊണ്ട് അവിടെനിന്നും കമാൻഡർ ചന്ദ്രശേഖറിന്റെ വീട് ലക്ഷ്യമാക്കിക്കൊണ്ടു   കുതിച്ചു.

കാറിനുള്ളിലെ ശീതീകരണിയിൽനിന്നും ഉയരുന്ന ആ കുളിരും സ്പീക്കറിലൂടെ പതിഞ്ഞ ശബ്ദത്തിൽ ഒഴുകി വരുന്ന ഗസലും ആസ്വദിച്ച്  ഇൻസ്‌പെക്ടർ  ഇരുന്നൂ .

കുറച്ചു നേരത്തെ യാത്രയ്‌ക്കൊടുവിൽ അവർ ചന്ദ്രശേഖറിന്റെ വീടിന്റെ ഗേറ്റിലെത്തി .

അത് പഴയ ഒരു മാളികവീടായിരുന്നൂ .

അവർ ഗേറ്റിന്റെ മണ്ണിൽ കാർ നിറുത്തി ഹോൺ മുഴക്കി .

ഗേറ്റ് തുറന്ന് ഒരു സെക്യൂരിറ്റി ഇറങ്ങിവന്ന്  ചന്ദ്രശേഖരോട്  ചോദിച്ചു " സാർ താങ്കളുടെ  പേര്? , ആരെയാ  കാണണ്ടത് ?"

എസ് പി  തന്നെയും ഇൻസ്പെക്ടറെയും അയാൾക്ക്‌ പരിചയപ്പെടുത്തി .

അയാൾ അകത്തേക്ക് കയറിപ്പോയി ആരോടോ വിളിച്ചു് സമ്മതം വാങ്ങിയ ശേഷം തിരിച്ചു വന്ന് അവർക്ക് ഗേറ്റ് തുറന്നു കൊടുത്തൂ .

ആ കാർ ഗേറ്റും കടന്ന്  ആ വീടിന്റെ പാർക്കിങ്ങിലായി കാർ നിറുത്തി .

ആ അപ്പോൾ ആ പാർക്കിങ്ങിൽ  കിടന്ന കാർ  എസ പി ക്കു വേഗം മനസ്സിലായി . അയാൾ ഇൻസ്‌പെക്ടറെ നോക്കി പറഞ്ഞു " എ സി പി മീനാക്ഷി ഇവിടുണ്ടല്ലോ "

ഇൻസ്‌പെക്ടർ അപ്പോഴാണ് ആ കാർ ശ്രദ്ധിച്ചത് .

അവർ അതിനടുത്തായി കാർ നിറുത്തി ഇറങ്ങി  വരാന്ത ലക്ഷ്യമാക്കി നടന്നൂ .

അങ്ങനെ വരാന്തയിൽ കയറി ചുറ്റുമൊന്നു കണ്ണോടിച്ചു .

എസ പി അവിടെ ചുമരിൽ കണ്ട ഒരു ബട്ടണിൽ കയ്യമർത്തി.

അപ്പോൾ തന്നെ അകത്തു നിന്നും ആദ്യത്തെ ചോദ്യമെത്തി " ആരാ , ആരെയാ കാണണ്ടേ "

എസ പി തന്നെ പരിചയപ്പെടുത്തിക്കൊണ്ടു കമ്മാൻഡറെ ക്കുറിച്ചു അന്വേഷിച്ചു .

അകത്തുനിന്നും  മറുപടിയും വന്നൂ " വരുന്നൂ സർ "

അപ്പോഴേക്കും വാതിൽ അവരുടെ മുന്നിലായി മലർക്കെ തുറന്നൂ .

അകത്തുനിന്നും ഒരാൾ ഇറങ്ങി വന്നു അവരെയും കൂട്ടി അകത്തേക്ക് പോയി അവിടെയുള്ള സന്ദർശകർക്കുള്ള മുറിയിൽ അവരെ കൊണ്ടിരുത്തി.

അൽപ്പ സമയത്തിനകം മീറ്റിങ്ങും കഴിഞ്ഞു എ സി പി മീനാക്ഷി  ചന്ദ്രശേഖരോടൊത്തു കോവണിപ്പടികൾ ഇറങ്ങിവന്നൂകൊണ്ടിരുന്നൂ  .

 ചന്ദ്രശേഖർ  എ സി പി മീനാക്ഷിയെ നോക്കിക്കൊണ്ടു പറഞ്ഞു " കണ്ടോ രണ്ടാളും ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നത് , നീയും ഞാനും എന്താ ഒരുമിച്ചു എന്നോർത്തായിരിക്കും ഇല്ലേ "

പിന്നെ എസ പിയെ നോക്കി കൊണ്ടു പറഞ്ഞു " S P SIR SHE IS MY DAUGHTER. "

അതറിഞ്ഞ എസ് പി  യും ഇൻസ്പെക്ടറും ഒന്ന് ഞെട്ടി .

പിന്നെ സ്ഥലകാലബോധം വീണ്ടെടുത്തുകൊണ്ടു എസ്സ്  പി പറഞ്ഞു " അതാ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ, ഇല്ലേലും ഒരെല്ലു കൂടുതലാ ഇവർക്ക്  ."

ചന്ദ്രശേഖർ  എ സി പി യെനോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു "Mr SP,   YOU KNOW MY BROTHER ASHOK WHO PASSED AWAY LAST YEAR IN THE KARGIL WAR , SHE IS HIS DAUGHTER."

എസ് പി യും ഇൻസ്പെക്ടറും  തമ്മിൽ തമ്മിൽ നോക്കി അങ്ങനെ ഇരുന്നൂ .
                                                                                                                           


ചന്ദ്രശേഖർ പറഞ്ഞു തുടങ്ങി " ANYWAY I CALLED ACP MEENAKSHI HERE. AS PER THE OFFICIAL DECLARATION SHE WILL BE IN THIS TEAM.  BY THE BY WHERE WE WANTS TO START OUR INVESTIGATION?"

എസ് പി മറുപടിയായി "SIR I THINK WE HAVE TO START FROM RAMSING ?" പറഞ്ഞു 

ചന്ദ്രശേഖർ അവിടെ അടുത്ത്നിൽക്കുകയായിരുന്ന അദ്ദേഹത്തിന്റെ  അനുയായിയുടെ നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു" BHARATH TOMORROW WE WANT RAMSING IN OUR OFFICE, IS IT CLEAR "

ഭാരത് ഉറച്ച ശബ്ദത്തിൽ പറഞ്ഞു " YES SIR"

എ സി പി മീനാക്ഷി ഭാരതിനെ നോക്കി കൊണ്ടു ചോദിച്ചു " BHARATH DO YOU GET ANY PARTICULAR VITAL INFORMATION FROM RAMSING, WHICH YOU CAN SAY AS UNUSUAL"

ഭാരത് ഉറച്ച ശബ്ദത്തിൽ പറഞ്ഞു " NO MADAM" പിന്നീട് എന്തോ ചിന്തയിലേക്ക് അൽപ്പസമയത്തിന്   ശേഷം അദ്ദേഹം തുടർന്നൂ "MADAM  I HAD NOTICED THE UNUSUAL FACT WHICH I DON'T THINK IT IS IMPORTANT "

ചന്ദ്രശേഖർ പറഞ്ഞു "WHAT IS THAT?"

ഭാരത്  പറഞ്ഞു തുടങ്ങി "SIR THE SASHRA GROUPS,  THEIR COMPANY STRUCTURE MADE ME CURIOUS, LET ME SHOW YOU IN MY LAPTOP" പിന്നെ അവരെയും വിളിച്ചുകൊണ്ട് ഭാരത് മീറ്റിങ്‌റൂമിലേക്കു നടന്നൂ .

അവിടെയുള്ള പ്രോജെക്ടറിൽ ലാപ്ടോപ്പ് കണക്ട് ചെയ്ത് ചുമരിലെ സ്‌ക്രീനിൽ പതിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു തുടങ്ങി "SIR LOOK AT THIS "ചുമരിലെ സ്‌ക്രീനിൽ പതിഞ്ഞ SASHRA എന്ന ലോഗോയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു " SA= SATHYA, SH= SHIVA  RA=RAM THESE ARE THE NAME OF THAT BROTHERS . 

HERE IS THE INTERESTED THING , ACCORDING TO RAMSING'S STATEMENT   SATHYA IS SO SIMPLE AND DASHING PERSONALITY WHOM  SALEEM BHAI AND HIS TEAM FEARS . 

BUT THE FACT IS SHIVA IS DEADLY  DANGEROUS THAN ALL  OTHERS. THE STRUCTURE OF THIS GROUP IS QUITE INTERESTING. 

SATHYA  - CONTROLLING OVERALL GROUP,   

SHIVA - LOOKING THE LOGISTIC AND LEGAL ISSUES,  

RAM - CONTROLLING THE ADMIN AND FINANCE  ALONG WITH THAT,  HE IS HAVING A GROUP OF PEOPLE ALWAYS READY FOR DOING ANYTHING FOR HIM . 

ONE MORE THING NOW  THE WHOLE TEAM IS HERE . IN THIS TOWN. 

ANY TIME WE CAN EXPECT AN ATTACK TO SALEEM BHAI'S DYNASTY. 

ACCORDING TO MINISTRY THEY WANTS TO PROTECT SALEEM BHAI AND TEAM.

 IF WE DONE THAT SIVA AND HIS BROTHER RAM WILL DESTROY THEIR TEAM. 

IN WHICH WAY AND HOW THESE ARE UN KNOWN ?"

ചന്ദ്രശേഖർ പറഞ്ഞു തുടങ്ങി "MEENAKSHI WHERE WILL WE START"

എ സി പി മീനാക്ഷി  എസ് പി യെ നോക്കിക്കൊണ്ട് പറഞ്ഞു തുടങ്ങി " MR SP I THINK WE HAVE TO START A ONE TACTICAL ATTACK ON BOTH SIDES , IT MUST BE SO FAST AND PRECISED" 

 ചന്ദ്രശേഖർ  മറുപടിയായി ഭാരതിനെ നോക്കിക്കൊണ്ട് പറഞ്ഞു തുടങ്ങി " BHARATH I THINK IN THIS SCENARIO WE ARE STARTING FILTERING METHOD" 

എ സി പി മീനാക്ഷി ചോദിച്ചു "WHAT IS FILTERING?"

ഭാരതാണ് അതിനു മറുപടി നൽകിയത് "MADAM FILTERING IS AN SURGICAL STRIKING METHOD WHICH WILL CAPTURED THE CRIMINALS AND SUCH PEOPLE WHOEVER INVOLVING THE CRIMINAL AND ILLEGAL OPERATIONS THROUGH A PRECISED MANNER. WE HAVE A BIG TEAM ALL AROUND INDIA TO CONTROL THE CRIME IT IS PARALLEL HELPING ALL ARMED FORCES."

ചന്ദ്രശേഖർ  ഭാരതിനെ നോക്കിക്കൊണ്ട് പറഞ്ഞു തുടങ്ങി "BHARATH WE ARE STARTING OUR OPERATION NOW OWN WARDS, IS IT CLEAR? "

ഭാരത് ഉറച്ച ശബ്ദത്തിൽ പറഞ്ഞു " YES SIR"

ചന്ദ്രശേഖർ  എല്ലാവരെയും നോക്കിക്കൊണ്ടു പറഞ്ഞു തുടങ്ങി "WE ARE STARTING FROM BOTH ENDS. THEN WE WILL NOW CONCLUDING OUR MEETING"

എസ്സ് പി യും ഇൻസ്പെക്ടറും സീറ്റിൽനിന്നും എഴുന്നേറ്റ് മറ്റുള്ളവരോട് യാത്രപറഞ്ഞുകൊണ്ട് പുറത്തേക്കു ഇറങ്ങി. 


അവർ കാർ പാർക്കിങ്ങിൽ നിറുത്തിയിരുന്ന ജീപ്പിനരികിലെത്തി അതിൽ കയറി.

അവിടെനിന്നും ആ ജീപ്പ് അവരെയും വഹിച്ചുകൊണ്ട്  യാത്ര ആരംഭിച്ചു .

അതുവരെയുണ്ടായിരുന്ന മൗനം ഭഞ്ജിച്ചുകൊണ്ട് ഇൻസ്‌പെക്ടർ സംസാരിച്ചു തുടങ്ങി " സാർ ഇവർ ഈ പറയുന്ന രീതി നമ്മുടെ നാട്ടിൽ പ്രവർത്തികമാണോ ? എന്തോ എനിക്ക് ഒരു സംശയം തോന്നുന്നൂ "

 എസ്  പി   അതിനു മറുപടിയായി " വീർ നിനക്ക് അവരേപ്പറ്റി ശരിക്കും    മനസ്സിലാകാത്തതു കൊണ്ടാ  ഈ സംശയം , അന്ന് നീ അത്ഭുത ത്തോടെ  പറഞ്ഞില്ലേ രാംസിങ്ങിന്റെ തിരോധനത്തെപ്പറ്റി. അതെല്ലാം ഒരു സാമ്പിൾ മാത്രമേ ആയുള്ളൂ  വലുത് വരാൻ കിടക്കുന്നേയുള്ളൂ . ഈ ഫിൽറ്റർ എന്ന ഓപ്പറേഷൻ മാത്രം മതി നമ്മുടെ അന്വേഷണത്തിന്, ഏതായാലും കാത്തിരുന്ന് കാണാം" എന്നും  പറഞ്ഞുകൊണ്ട്  ഒന്ന് അനങ്ങി ഇരുന്നു .

അപ്പോൾ അയാളുടെ കയ്യിലെ ഫോണിന്റെ ബെല്ല് മുഴങ്ങാൻ തുടങ്ങി. 

അയാൾ മൊബൈലിന്റെ സ്ക്രീനിലേക്ക് സൂക്ഷിച്ചു നോക്കി. 

അതിനു ശേഷം ആ കോൾ ഡിസ്കണക്ട് ചെയ്തു കൊണ്ട് പുറത്തേക്കു നോക്കി അങ്ങനെയിരുന്നൂ.

പിന്നെ എന്തോ ആലോചിച്ചുകൊണ്ടു പറഞ്ഞു "നാളെ നമ്മൾക്ക് ചന്ദ്രശേഖറുടെ ഓഫീസിൽ ഒന്ന് പോകണം. ആ രാംസിങ്ങിന്റെ വായിൽനിന്നും എന്തെങ്കിലും കിട്ടിയാലോ "

ഇൻസ്‌പെക്ടർ " ശരി സാർ , ഉച്ചകഴിഞ്ഞു പോയാൽ പോരെ . കാരണം കുറച്ചു കടലാസ്സിലൊക്കെ ഒപ്പിടാനുമുണ്ട് " എന്ന് പറഞ്ഞു 

എസ് പി " ശരി അങ്ങനെയാവട്ടെ " എന്നും പറഞ്ഞ വസാനിപ്പിക്കു മ്പോഴേക്കും  ജീപ്പ് എസ് പി യുടെ വീടിന്റെ മുന്നിലായി എത്തിയിരുന്നൂ .

അദ്ദേഹം ജീപ്പിൽനിന്നും ഇറങ്ങി "GOOD NIGHT" എന്നും പറഞ്ഞുകൊണ്ട്  വീട്ടിലേക്കു നടന്നൂ .

ഇൻസ്‌പെക്ടർ ജീപ്പുമായി മുന്നോട്ടു നീങ്ങി .
*************************************************************************************
സ്ഥലം ഇന്യാറ്റിന്റെ ഓഫീസ് 

അവിടെ  ഓപ്പറേഷനുള്ള കമാൻഡോകൾ അവരുടെ യൂണിഫോം അണിയുകയാണ്. 

അതിൽ ചിലർ ആയുധപ്പുരയിൽനിന്നും അവർക്കാവശ്യമുള്ള യന്ത്രത്തോക്കുകളും ഗ്രനേഡുകളും മറ്റായുധങ്ങളും എടുത്തു തയ്യാറായിക്കൊണ്ടിരുന്നൂ. 

പെട്ടെന്ന് തന്നെ ചന്ദ്രശേഖറും ഭരതും യൂണിഫോം ധരിച്ചശേഷം ആയുധങ്ങൾ എടുത്തുകൊണ്ട് അവിടെയുള്ള ആ വലിയ മുറിയിൽ ഒത്തുകൂടി. 

ചന്ദ്രശേഖർ  നേരത്തെ നിശ്ചയപ്രകാരം എല്ലാ  കമാൻഡോകളെയും  രണ്ട്  ടീമായി തിരിച്ചു . 

ഭാരത് ആ  മുറിയിലെ പ്രൊജക്ടർ ഓൺ ചെയ്തുകൊണ്ട് അവർ തയ്യാറാക്കിയ ഓപ്പറേഷൻ രീതി അവർക്കു പരിചയപ്പെടുത്തിക്കൊടുത്തു . ആ  കുറച്ചു സമയം നീണ്ടുനിന്നു. 

പിന്നീട് അവർ എഴുന്നേറ്റു ഇരു സംഘങ്ങളായി  അവിടെ നിറുത്തിയിട്ടിരുന്ന ആ കറുത്ത നിറത്തിലുള്ള കവചിത വാഹനങ്ങളിൽ കയറി.

ആ ഇരുട്ടിലൂടെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ ആ വാഹനം യാത്ര തിരിച്ചു .

ചന്ദ്രശേഖര്‍ വാഹനത്തിനുളളിലായി തന്റെ കയ്യിലെ ഫോണില്‍ ഏതോ നമ്പരുകള്‍ ഡയല്‍ ചെയ്യുകയായിരുന്നൂ. മറുവശത്ത്‌ ആരോ ഫോൺ അറ്റൻഡ് ചെയ്തു " Hello Bharath Team will split. We will be towards Sashra and You will be to Saleem Gang, Is it clear . The important think if any dangerous situation don't wait for my command act according to you"
പിന്നീട് നടന്ന തന്ത്രപരമായ ആക്രമണത്തിനൊടുവിൽ Sashraയുടെയും  സലിം ഭായ് ഗാങിന്റെ നല്ലൊരു ശതമാനം പേരെയും പിടിച്ചു കെട്ടി ചന്ദ്ര ശേഖറിന്റെ ആസ്ഥാനത്ത് കൊണ്ടുവന്നപ്പോൾ സ്വര്യം ഇല്ലാതായത് പോലീസിനാണ് . ആരാണ് ഇത് ചെയ്തതെന്ന് ആർക്കും വ്യക്തമല്ലാത്തതിനാൽ എപ്പോഴും ഒരു തെരുവ് യുദ്ധം അവർ ഭയപ്പെട്ടിരുന്നൂ എന്ന് വേണം കരുതാൻ . 
ഇൻസ്‌പെക്ടർ വീർ പ്രതാപും എസ് പി പ്രേമാനന്ദനും സംഭവത്തിന്റെ നിജ സ്ഥിതിയറിയാതെ വീർപ്പുമുട്ടി. ചോദ്യങ്ങൾ ഒത്തിരിയും ഉത്തരം അവ്യക്തവും ആവുമ്പോഴുള്ള അവസ്ഥ . അപ്പോഴതാ എസ് പി യുടെ ഫോൺ ശബ്ദിക്കുന്നൂ  അദ്ദേഹം ഫോണുമെടുത്തു സ്റ്റേഷന് പുറത്തേക്കിറങ്ങി . ഫോൺ ചെവിയോട് ചേർത്തു പിടിച്ചു  
"Hello  Who is this?"  
"Hello Sir, I am Bharath here " 
" Yes Bharath where is your boss?"
" Sir If possible Can you come to our office Mr Chandrasekhar wants to meet you"
" Sure we will be there around 4:00pm"
" Ok sir, Bye"
ഫോൺ ഡിസ്കണക്ട് ചെയ്തു എസ്സ് പി  ഇൻസ്‌പെക്ടറുടെ നേരെ സൂക്ഷിച്ചു നോക്കി . ആ നോട്ടത്തിലെ പന്തികേട് മനസ്സിലായ ഇൻസ്‌പെക്ടർ മെല്ലെ അദ്ദേഹത്തിനരികിലേക്കു നടന്നു . ഇൻസ്‌പെക്ടറെ കണ്ടപ്പോൾ തന്നെ എസ് പി പറഞ്ഞു 
" Mr chandrasekhar wants to meet us in the evening at same location"
അങ്ങനെ വൈകിട്ട് നാല് മണിയോടെ അവർ ചന്ദ്രശേഖരിന്റെ വസതിയിൽ ഒത്തുകൂടി ഒപ്പം അവരെ ക്കൂടാതെ എ സി പി മീനാക്ഷിയും ഉണ്ടായിരുന്നൂ . കാര്യപരിപാടി ആരംഭിച്ചത് ഭരതാണ് 
"Welcome to all , first of all we want to inform you that the route to the killer of Sshara is clear now. After the filter and the intorogations we found another big tycone who is stayed in dubai is involved in this crime. Now he is here in town for her son's engagement. Currently we are behind him, but they have alot of hurdles we wants to clear before reach him. "
തുടർന്നുള്ള വിവരണം ചന്ദ്രശേഖറിന്റെതായിരുന്നൂ. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മനസ്സിലായി ഇത് ഒരു വ്യവസായികൾ തങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായി കാണുന്നവരെ ഉന്മൂലനം ചെയ്യുന്ന രീതിയിലുള്ള കൊലയാണെന്ന് . ഇതിൽ ആദ്യം ചെയ്യണ്ടത് മാധ്യമങ്ങൾക്ക് മൂക്കുകയറിടുക പിന്നീട് sashraയെയും സലിം ഭായിയേയും  ഒരുമിച്ചു ഒരു മേശയ്ക്കരികിൽ എത്തിക്കുക എന്നതാണ് എന്നാൽ പോലിസിന്റെ ഒരു തലവേദന തീരും .  

അങ്ങനെ എസ് പിയുടെ നേതൃത്വത്തിൽ  ആ ഒത്തുചേരലിനുള്ള വേദി ഒരുങ്ങി . മേശയ്ക്കരികിൽ ഇരു സംഘത്തലവന്മാരും കൂട്ടിലിട്ട വെരുകിനെപ്പോലെ  പകയുടെ അഗ്നിയിൽ കത്തി ജ്വലിച്ചുകൊണ്ടിരുന്നൂ . ഇൻസ്‌പെക്ടറുടെയും എസ് പിയുടെയും അവരെ ഒരുവിധം ശാന്തരാക്കി കാര്യമവതരിപ്പിച്ചപ്പോൾ സത്യം പറഞ്ഞാൽ ഇരുവരും അത്ഭുതത്തോടെ തമ്മിൽ നോക്കി  തൽക്കാലത്തേക്ക് പിണക്കം മറന്ന്  അവരുടെ ശത്രുവിന്റെ വിവരം അറിയാനുള്ള ആകാംക്ഷയിൽ ഇരുന്നൂ . 
പക്ഷെ അവരെ നിരാശപ്പെടുത്തി ആ ശത്രുവിനെ കണ്ടെത്താനുള്ള അവസരം എസ് പി അവർക്ക്  കൈമാറി . അതോടൊപ്പം ഒന്ന് രണ്ടു ദിവസങ്ങൾക്കകം ശരിയായ ആളുടെ വിശദ വിവരം കൈമാറാം എന്ന ഉറപ്പിൽ അവർ പിരിഞ്ഞു . അത് വരെ തമ്മിൽ വെട്ടികൊന്നുനടന്ന കൂട്ടർ ഒരുമിച്ചു ശത്രുവിനെ തിരഞ്ഞു പുറത്തിറങ്ങി.

ചന്ദ്രശേഖരിന്റെയും എസ് പിയുടെയും അന്വേഷണത്തിനൊടുവിൽ കൊലയ്ക്കു പിന്നിലെ സംഭവത്തിന്റെ  പൊരുൾ ഈ വിധം പുറത്തുവന്നു .
തുടരും 
  

ഇൻവെസ്റ്റിഗേഷൻ 

ഭാഗം: രണ്ട് 

എം. പി. എസ്. വീയ്യോത്ത് 

അന്ന് രാത്രി ഏകദേശം പന്ത്രണ്ട്  മണിയോടെ എസ്സ് .പി യുടെ ഫോൺ നിറുത്താതെ റിങ് ചെയ്യാൻ തുടങ്ങി . അദ്ദേഹം ഉറക്കച്ചടവിൽ കിടന്നു കൊണ്ട് തന്നെ ഫോൺ അറ്റൻഡ് ചെയ്തു . കാൾ അറ്റൻഡ് ചെയ്തപ്പോഴേ മറുഭാഗത്തുള്ള ആളെ മനസ്സിലായി അത് ഭാരത് ആയിരുന്നൂ . 

"HELLO SIR  I AM BHARATH WE HAVE AN INFORMATION  ABOUT A PERSON WHO CAN HELP US TO FIND THE CULPRIT" 

 "TELL ME ABOUT HIM"

" SIR HIS NAME IS YOUSUF, HE IS CURRENTLY LEFT HIS CRIMINAL ACTIVITY AND RUNNING A INTERNET CAFE , BUT NOW HE SETTLED IN CHENNAI"

എസ് . പി. അൽപ സമയത്തെ നിശബ്ദദയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സംഭാഷണം തുടർന്നൂ " I TRY TO GET SOMEONE TO FIND HIM, IN THIS TENTURE IF YOU GET ANY HINT ABOUT HIS EXCACT LOCATION PLEASE LET ME INFORM, CONVEY MY REGARDS TO YOUR BOSS"

" SURE SIR, BYE FOR NOW. GOOD NIGHT. SORRY TO DISRUPT YOUR SLEEP"

" IT IS OK"

ഫോൺ താഴ്ത്തിവച്ചു പിന്നീടുള്ള ചിന്തമുഴുവനും  ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നതായിരുന്നൂ . അദ്ദേഹത്തിന്റെ മനസ്സിലൂടെ ചെന്നൈയിൽ ഉണ്ടായിരുന്ന പല പരിചയക്കാരുടെയും മുഖങ്ങൾ മിന്നിമാഞ്ഞു . പെട്ടെന്നാണ്  അപ്രതീക്ഷിതമായി തന്റെ ഐ . പി. എസ്  ബാച്ച് മേറ്റും സുഹൃത്തുമായ പനീർസെൽവത്തിന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നത് . അവന് ഒരു എല്ല് കൂടുതലാണ് അതുപോലെ തന്നെ ഇരുകൈയ്യിലും ഓരോ വിരലും കൂടുതലാണ് . അവന്റെ ഭാഷയിൽ പറഞ്ഞാൽ " നല്ലവനുക്ക് നൻപൻ പെറുക്കി പശങ്ങൾക്കു  പക്കാ റൗഡി" , അങ്ങനെ അദ്ദേഹം മനസ്സിൽ പനീർ സെൽവത്തെ തങ്ങളുടെ ദൗത്യത്തിനുള്ള ആളായി മനസ്സിൽ ഉറപ്പിച്ചു . അടുത്ത ദിവസ്ത്തേക്ക് കാത്തുനിൽക്കാതെ അദ്ദേഹം ഫോണെടുത്ത്   ചെന്നെയിലെ തന്റെ  സുഹൃത്ത് ടോണി വർഗീസ് എന്ന ആളെ വിളിച്ചു പനീർ സെൽവത്തെ ക്കുറിച്ചു അന്വേഷിച്ചു അപ്പോഴാണ് അറിയാൻ കഴിഞ്ഞത് ഏതോ പാർട്ടി നേതാവിനെ സ്റ്റേഷനിൽ ഇട്ടു മർദ്ദിച്ച കേസിനു അയാൾ സസ്‌പെൻഷനിൽ ആണെന്ന് . അങ്ങനെ പനീർ സെൽവത്തിന്റെ നമ്പർ സംഘടിപ്പിച്ചു അന്ന് രാത്രിതന്നെ വിളിച്ചു . അവർ തമ്മിലുള്ള സംസാരത്തിനൊടുവിൽ അദ്ദേഹം  അടുത്ത ദിവസം തന്നെ ചെന്നൈയിൽ പോവാൻ തീരുമാനിച്ചു . അത് കഴിഞ്ഞു നേരെ വീർ പ്രതാപിനെ വിളിച്ചു താൻ അറിഞ്ഞ വിവരങ്ങൾ ധരിപ്പിച്ചു  അതോടൊപ്പം അടുത്ത ദിവസം ചെന്നൈയിൽ പോവുകയാണ് എന്നും അറിയിച്ചു . 
അങ്ങനെ അദ്ദേഹം പോലീസ് ജീപ്പിൽ ചെന്നൈയിലേക്ക് പുറപ്പെട്ടു . റെയിൽവേ സ്റ്റേഷനിലെ തിരക്ക് അദ്ദേഹം കണ്ടില്ല കാരണം മനസ്സിൽ ആകെ എവിടെ തുടങ്ങണം എന്ന ചിന്തയായിരുന്നൂ . ട്രയിനിലെ ജാലക ത്തിനരികിലെ സീയാറ്റിൽ പുറത്തുള്ള ശബ്ദകോലാഹലങ്ങൾ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കി . അതിനിടയിൽ എപ്പോഴോ   ടോയ്‌ലെറ്റിൽ വച്ച്   ചന്രശേഖരേയും എ ഡി ജി പി മീനാക്ഷിയെയും വിളിച്ചു തന്റെ വര്ഷങ്ങള്ക്കു മുമ്പേ ഇഹലോകവാസം വെടിഞ്ഞ സഹോദരന്റെ പേരും പറഞ്ഞു  ഒരു അവധിയും പറഞ്ഞു തിരിച്ചു സീറ്റിൽ വന്നപ്പോൾ തന്റെ സീറ്റിനരികിൽ ഒന്ന് രണ്ടു പേര് തന്നെയും പ്രതീക്ഷിച്ചു ഇരിക്കുന്നത് കണ്ടത് .
" സാറെ  ഞങ്ങളും ഉണ്ട് കൂടെ സലിം ഭായ് പറഞ്ഞു സാറിനു വേണ്ട സഹായം ചെയ്യണം എന്ന് " ഇപ്പോൾ ഞെട്ടിയത് എസ് പി യാണ് . തന്റെ യാത്രയെക്കുറിച്ചു ആകെ അറിയുന്നത് മൂന്നേ മൂന്നു പേർക്കാണ് അപ്പോൾ ഇവർ എങ്ങനെ അറിഞ്ഞു എന്ന് ചിന്തിച്ചു അങ്ങനെ ഇരുന്നു അറിയാതെ ഒന്ന് മയങ്ങി . പെട്ടെന്ന് സാർ ചായ എന്ന് പറഞ്ഞു തട്ടിവിളിച്ചപ്പോൾ മാത്രമാണ് അദ്ദേഹം ഉണർന്നത് .

വഴിയിലെ വരണ്ടു കിടക്കുന്ന വയലുകളും  ഇടക്കിടയ്ക്ക് കാണുന്ന സൂര്യകാന്തി പൂന്തോട്ടങ്ങളും കണ്ടിരുന്നപ്പോഴാണ് ചില ഹിജഡകൾ അങ്ങോട്ട് കയറിവന്നത് . അവരുടെ തട്ടലും തോണ്ടലും സഹിച്ചു ക്ഷമകെട്ട ഒരുവൻ അടിക്കാൻ കയ്യുയർത്തിയപ്പോൾ അതിലൊരാൾ വൃത്തികെട്ട എന്തൊക്കയോ ഹിന്ദിയിൽ വിളിച്ചുപറഞ്ഞു നടന്നു നീങ്ങി . എല്ലാം കണ്ടുകൊണ്ടു പാവത്തിനെപോലെ എസ് പി ചിരിച്ചുകൊണ്ട് ഇരുന്നൂ . 
തുടരും 

ഇൻവെസ്റ്റിഗേഷൻ 

ഭാഗം: നാല്

എം. പി. എസ്. വീയ്യോത്ത് 

 എസ്സ് പി സാര്‍ ജനലഴിയിലൂടെ പുറത്തെ പ്രകൃതിഭംഗി ആസ്വദിച്ച് അങ്ങനെ  ഇരുന്നപ്പോൾ മനസ്സ് അതിന്റെതായ വഴിയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിലൂടെ സഞ്ചരിക്കാൻ തുടങ്ങി . തീവണ്ടിയുടെ വേഗം പതിയെ  കുറഞ്ഞു വരുന്നു എന്നറിയിച്ചുകൊണ്ട് പാളങ്ങളും തീവണ്ടിച്ചക്രങ്ങളും തമ്മിൽ ഉരസ്സികൊണ്ടു തങ്ങളുടെ സ്നേഹം പരസ്പരം കൈമാറി .  മനസ്സിൽ എന്തോ ആലോചിച്ചു ഉറപ്പിച്ചപോലെ  അദ്ദേഹം ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റ്  ടോയിലറ്റ്  ലക്ഷ്യമാക്കി നടന്നൂ. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സസൂക്ഷമം വീക്ഷിച്ചുകൊണ്ട് സലിം ഭായിയുടെ ആളുകളില്‍ ചിലര്‍ വാതിലിനരികിലും വഴിയിലുമായി നിലയുറപ്പിചിരുന്നൂ. അദ്ദേഹം അവരില്‍ ആരെയും തന്നെ ഗൌനിക്കാതെ മുന്നോട്ട് നടന്നൂ. വളരെ പ്പെട്ടെന്നുതന്നെ ഒരു കുലുക്കത്തോടെ ആ തീവണ്ടി പാളങ്ങളില്‍ ഉരസ്സിക്കൊണ്ട് നിന്നൂ. ആ സ്റ്റേഷനില്‍നിന്നും കയറേണ്ട ആളുകള്‍ വാതിലിലൂടെ ഉള്ളിലേക്ക് ഇരച്ചുകയറിത്തുടങ്ങി. സലിം ഭായിയുടെ ആളുകള്‍ക്ക് ഒന്ന്‍ വാതുറക്കാന്‍ ഇടനൽകാതെ  എസ്സ് പി സാര്‍ ആ തിരക്കിലൂടെ   പ്ലാറ്റ്ഫാറത്തിലേക്ക് ഇറങ്ങി വേഗത്തില്‍ മുന്നോട്ട് നടന്ന് പുറത്തേക്കുള്ള തിരക്കിൽ ലയിച്ചു ചേര്‍ന്നൂ. 
അടുത്ത ദിവസം ഉച്ചയോടെ എസ് പി സാർ മറ്റൊരു തീവണ്ടിയിൽ  ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. പുറത്തേക്കുള്ള  വഴിയിൽ പനീർ സെൽവത്തെയും പ്രതീക്ഷിച്ചുകൊണ്ട് നിന്നപ്പോൾ അതാ ഒരു മൊട്ടത്തലയനായ ഒരാൾ അദ്ദേഹത്തിന്റെ സമീപത്തേക്കു നടന്നു വരുന്നൂ . ആഗതന്‍ എസ് പി സാറിനോട്  തമിഴ് കലര്‍ന്ന മലയാളത്തില്‍ "പ്രേം സാര്‍ നാന്‍ പനീര്‍ സെല്‍വം" എന്ന് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിയത് എസ്സ് പിയാണ്. മനസ്സിലുള്ളതില്‍നിന്നും വ്യത്യസ്തനായി തലയും മുഖവും ഒരുപോലെ ഉത്സവം കൊടിയേറിയ അമ്പലത്തിന്റെ പരിസരം പോലെ ആയിമാറിയിരിക്കുന്നൂ. അതും പോരാഞ്ഞിട്ട് മുഖത്തെ ഗാന്ധി കണ്ണട ഫ്രെമിലുള്ള കൂളിംഗ് ഗ്ലാസും  അദ്ദേഹത്തിന്  ഒരു വില്ലന്‍ ലുക്ക്‌ നല്കിയതുപോലെ അദ്ദേഹത്തിന് തോന്നി . അവര്‍  കുശലാന്വേഷണം നടത്തിക്കൊണ്ട് റോഡിരികിലൂടെ അല്പനേരം മുന്നോട്ട് നടന്നൂ. സൂര്യന്‍ ഉച്ചിയിലേക്ക് കയറിയിരുന്ന്  തീകായുന്ന സമയമായതിനാല്‍ എങ്ങും നല്ല ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നൂ . അല്പസമയത്തെ നടത്തിനൊടുവിൽ അവർ റോഡരികിൽ നിന്നും സ്വല്പം മാറി പാർക്ക് ചെയ്ത പനീർ സെൽവത്തിന്റെ കാറിനരികിൽ എത്തിചേർന്നൂ. ആ കാർ അവരെയും വഹിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു, ആ യാത്രയിൽ എസ്സ് പി കേസിന്റെ ചില സൂചനകളും  താൻ  പനീർ സെൽവത്തിൽ നിന്നും പ്രതീക്ഷിക്കുന്ന സഹായത്തെക്കുറിച്ചും വിശദമായി സംസാരിച്ചു . അതിനിടയിൽ അദ്ദേഹത്തിന് കാറിന്റെ ജാലകത്തിലൂടെ കടന്നുവരുന്ന കാറ്റ് ശരിക്കും അസ്വസ്ഥനാക്കി. നഗരത്തിലെ  ഗതാഗതക്കുരുക്കും കടന്ന്  പനീർ സെൽവം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെത്തുമ്പോഴേക്കും അവർ വളരെ വൈകി . ഏകദേശം ഒന്നര രണ്ടു മണിക്കൂറാണ്  ആ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടന്നത് . അവർ  കെട്ടിടത്തിന്റെ ടെറസിലേക്ക് ചെന്ന് വിശദമായി കാര്യങ്ങൾ ചർച്ചചെയ്ത് പദ്ധതികൾ ആവിഷ്കരിച്ചു  ശേഷം ഭാരതിനെ വിളിച്ചു താൻ എടുത്ത തീരുമാനങ്ങൾ അറിയിച്ചു . അപ്പോഴേക്കും ഭാരത് അദ്ദേഹത്തോട് തങ്ങളുടെ സേനയിലെ ചെന്നൈ ഓഫീസിൽ ഉള്ള ചിലരുടെ വിവരങ്ങൾ അദ്ദേഹത്തിന് കൈമാറി . അങ്ങനെ ഭരതിന്റെ നിർദേശപ്രകാരം തന്റെ ഫോണിൽ അതിൽ ഒരാളുടെ നമ്പർ ഡയൽ ചെയ്തു . അങ്ങേയറ്റത്ത് ആരോ ഫോൺ അറ്റൻഡ് ചെയ്തു 
"Hello, who is this"
"Hello , are you Mr. David ?"
"Yes, "
"I am SP Premanand from Mumbai Police"
"Ok, Bharath told me, if you don't can you come to our office, it is so close to Mount road"
പനീർ സെൽവത്തെ നോക്കി സമ്മതം വാങ്ങിയ ശേഷം " Yes we will reach there hopefully within half an hour, see you , bye"
എന്നും പറഞ്ഞു ഫോൺ ഡിസ്കണക്ട് ചെയ്തപ്പോഴേക്കും അയാളുടെ ഫോൺ കിടന്നു ശബ്ദിക്കാൻ തുടങ്ങി . അദ്ദേഹം ഫോൺ അറ്റൻഡ് ചെയ്തപ്പോൾ സത്യം പറഞ്ഞാൽ ശരിക്കും ഞെട്ടിക്കുന്ന വാർത്ത കാതുകളെ തേടിയെത്തിയിരുന്നൂ. അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നും കാര്യങ്ങളുടെ ഗൗരവം മനസ്സിലായ പനീർസെൽവം അദ്ദേഹത്തെ നോക്കി കൈകൊണ്ടു ആംഗ്യഭാഷയിൽ കാര്യം ആരാഞ്ഞു . എസ് പി ഫോൺ സംഭാഷണം അവസാനിപ്പിച്ച്  അല്പം സമയം മൗനം പാലിച്ചു  പിന്നീട് എന്തോ ആലോചിച്ചു കുറച്ചു സമയം നിന്നു . അദ്ദേഹത്തിന്റെ മുഖത്തെ ശോക ഭാവവും ഈറനണിഞ്ഞ കണ്ണുകളിലെ തിളക്കവും  പനീർ  ശ്രദ്ധിച്ചു . 
എസ് പി പതിഞ്ഞ സ്വരത്തിൽ മെല്ലെ പറഞ്ഞു തുടങ്ങി " കമാൻഡോ യൂണിറ്റ് ആയ inyat ന്റെ തലവൻ ചന്ദ്രശേഖർ സാർ കൊല്ലപ്പെട്ടു "
പനീർ സെൽവം ആ വാർത്തയറിഞ്ഞു ഒന്നും മിണ്ടാവാനാകാതെ അല്പസമയം നിശ്ചലനായി നിന്നൂ പിന്നീട് എസ് പി യെ നോക്കി ചോദിച്ചു "എങ്ങനെ ? എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് "
എസ് പി പറഞ്ഞു തുടങ്ങി " അത് ഇന്ന് കുറച്ചു സമയം മുമ്പ് പോലീസ് ആസ്ഥാനത്ത് നടന്ന മീറ്റിങ്ങിൽ പങ്കെടുത്ത്  മടങ്ങവേ ഒരു ഫയൽ ടാങ്കർ അദ്ദേഹത്തിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നൂ , അദ്ദേഹവും കാറും അശേഷം ബാക്കിയില്ലാതെ കത്തിയമർന്നൂ . അതുകഴിഞ്ഞു ഏതോ അജ്ഞാതൻ അവരുടെ ഓഫീസിൽ വിളിച്ചു അപകടത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തു എന്നറിയിച്ചിരിക്കുന്നൂ . പനീർ ഞാൻ തിരിച്ചുപോവുന്നൂ ഇവിടെയുള്ള ബാക്കി കാര്യങ്ങൾ നീ കഴിവും വിധം പൂർത്തിയാക്കാൻ ശ്രമിക്കുക . എനിക്ക് കിട്ടുന്ന വിവരങ്ങൾ അപ്പോഴപ്പോൾ ഞാൻ അറിയിച്ചു കൊണ്ടിരിക്കാം "
എന്നും പറഞ്ഞ് യാത്ര തിരിച്ചപ്പോൾ മനസ് ആകെ ചന്ദ്ര ശേഖറിന്റെ വേർപാടിൽ കലങ്ങി മറിഞ്ഞു കഴിഞ്ഞിരുന്നൂ . അതിനിടയിൽ റയിൽവേ സ്റ്റേഷനിൽ എത്തിയതും ട്രെയിനിൽ കയറിയതും ഏതോ യാന്ത്രിക ശക്തിയാലെന്നവണ്ണം നടന്നു .

യാത്രയിലുടനീളം  കമാൻഡർ ചന്ദ്രശേഖറുമായുള്ള ദിനങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ കടന്നുപോയപ്പോൾ ആ മനുഷ്യന്റെ കണ്ണുകൾ ഈറനണിഞ്ഞത് കാണാമായിരുന്നൂ . മണിക്കൂറുകൾ പിന്നിട്ട ആ യാത്രയ്‌ക്കൊടുവിൽ അദ്ദേഹം മുംബൈയിൽ എത്തിച്ചേർന്നു. സ്റ്റേഷന് വെളിയിൽ അദ്ദേഹത്തെയും കാത്ത് വീർ പ്രതാപ് ജീപ്പുമായി കാത്തുനിന്നിരുന്നൂ. അങ്ങനെ ആ ജീപ്പിലേറി അദ്ദേഹം ചന്ദ്രശേഖറിന്റെ വീട്ടിലേക്കു യാത്ര തിരിച്ചു . മനസ്സിലെ ദുഖത്തിന്റെ ഭാരം അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നൂ എങ്കിലും അൽപ സമയത്തെ നിശബ്ദദയ്ക്ക് ശേഷം വീർ പ്രതാപിനെ നോക്കി ചോദിച്ചു 
" Veer  what time they fix his cremiation cerimony?" 
" Sir, It is fixed today morning everybody is waiting for his younger brother, who is coming from Kerala"
"He is a great man, we lost a good friend as well as a brother, Any news about who is leading his Team?"
"No idea sir, I think Mr. Bharath, he is capable of that position. But the decision about these is going to declare from their Delhi Head Quarters "
"Hmm"
ഇത്രയും പറയുമ്പോഴേക്കും അവർ ചന്ദശേഖരിന്റെ വീട്ടിലേക്കുള്ള സെക്യൂരിറ്റി ഗേറ്റിൽ എത്തി. സെക്യൂരിറ്റി ചിരിച്ചുകൊണ്ട് ബാരിയർ  ഉയർത്തി അവരെ ഉള്ളിലേക്ക് കടത്തി വിട്ടു. അവർ വിശാലമായ ആ മുറ്റത്ത് വാഹനം പാർക്ക് ചെയ്തു വീട്ടിനകത്തേക്കുള്ള പടവുകൾ കയറി അകത്തളത്തിൽ എത്തി അവിടെ മാർബിൾ പാകിയ നിലത്ത് ഉയർത്തിവച്ച മേശമേൽ വച്ച മൺ കുടം മാത്രമേ അദ്ദേഹം കണ്ടുള്ളൂ . അത് കണ്ടു മനസ്സ് കൊണ്ട് അദ്ദേഹം നന്നേ വേദനിച്ചു , അപ്പോഴേക്കും ഭരത് അവരുടെ അടുത്തേക്ക്നടന്നു വന്നു. കൂടെ വന്ന ആജാനുബാഹുവായ ആ മനുഷ്യനെ എസ് പി പ്രേമാനന്ദ് സൂക്ഷിച്ചു നോക്കി . ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ ആ മനുഷ്യൻ തന്റെ മുഴങ്ങുന്ന ശബ്ദത്തിൽ 
" Hello  S P, Do you get me"
എസ് പി യുടെ മനസ്സിലൂടെ ഒത്തിരി രൂപങ്ങൾ കടന്നുപോയെങ്കിലും ഒന്ന് വക്തമാവാതെ നിന്നപ്പോൾ ആഗതൻ തന്നെ ആ സംശയത്തിന് വിരാമമിട്ടുകൊണ്ട് പറഞ്ഞു "From Chennai you call me, I am David" അപ്പോഴാണ് അദ്ദേഹത്തിന് ആളെ ശരിക്കും വ്യക്തമായത് . ആ  സംഭാഷണത്തിലേക്ക്  ഭരത്  കൂടി ചിലതു കൂട്ടി യോജിപ്പിച്ചു " S P Sir, He is taking in charge of our Team. you know his name as David. His full name is David Domanic. In between our armed forces he had a nick name as Dare Devil in short DD. Now onwards you can see the action sequences without intervels. So ..." ആ സംഭാഷണം പൂർത്തീകരിക്കാൻ സമ്മതിക്കാതെ ഡേവിഡ് അതിനിടയിലേക്ക് കയറി ഗൗരവ ഭാവത്തിൽ എസ്പിയെ നോക്കി പറഞ്ഞു " By the way , Mr. S P if you don't mind can i ask something?"
" Why not"
" Please come with me" 
അങ്ങനെ അദ്ദേഹം  എസ് പി യെയും കൊണ്ട്  മുറ്റത്തേക്ക് ഇറങ്ങി. വീർ പ്രതാപ് ഒന്നും മനസ്സിലാവാതെ അവിടെത്തന്നെ നിന്നൂ. ഡേവിഡ് എസ് പി യെയും കൂട്ടി മുട്ടത്തോട് ചേർത്ത് പാർക്ക് ചെയ്ത കാരവനിലേക്കു കയറിയപ്പോൾ  അടുത്ത വാതിലിലൂടെ ഭരതും അവരെ  അനുഗമിക്കുന്നുണ്ടായിരുന്നൂ. കാരവനിൽ കയറി അതിലെ സോഫയിൽ അമർന്നിരുന്ന എസ് പിയുടെ മുന്നിലേക്ക് ഡേവിഡിന്റെ ആദ്യ ചോദ്യം എത്തി." Mr. SP , We want some information about your unofficial  journey to Chennai. Before leaving to chennai you had called a person named Mr.Tony Varghues,  Am i right? Then after that you contacted with Mr. Paneer Selvam, Am I right? Next day morning you had travelled to Chennai. on your way i had send my men in the name of Saleem Bhai to track you. But on the way you escaped. But we are near to you. What is the explanation you can give for this act."
സാധാരണയായി എല്ലാവരെയും വിറപ്പിച്ചിരുന്ന എസ് പി ഡേവിഡിന്റെ മുന്നിൽ ശരിക്കും തളർന്നുപോയി. തന്റെ യാത്രയും ചന്ദ്രശേഖറിന്റെ കൊലയും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും അദ്ദേഹത്തിന് മനസ്സിലായില്ല . പക്ഷെ അതിലും അയാളെ അത്ഭുതപ്പെടുത്തിയത് തന്റെ നീക്കങ്ങളും കൃത്യമായി എങ്ങനെ അറിഞ്ഞു എന്നത് ഓർത്താണ്. കുറച്ചു സമയത്തേക്ക് അവിടമാകെ നിശബ്ദത പരന്നൂ . ആ നിശബ്ദദയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ഭരത് സംസാരിച്ചു തുടങ്ങി " Mr. S P sir you are under our observation. How you know Mr. Tony? He is the master mind for Yousaf. Now Tony and Yousaf are escaped from chennai. They are behind this incident." 
എസ പി തനിക്കു ഒന്നുമറിയില്ല എന്ന് പറഞ്ഞു നോക്കിയെങ്കിലും ഡേവിഡ് അത് ചിരിച്ചു തള്ളിയത് അയാളെ നിരാശനാക്കി. പിന്നീട് എന്തോ ആലോചിച്ചു ഡേവിഡ് പറഞ്ഞു " Mr. S P you can do one thing just call Mr. Tony in the same number and tell you are coming to chennai to see  him."
എസ് പി ആ നമ്പറിൽ ഡയല് ചെയ്തപ്പോൾ അത് സ്വിച്ച് ഓഫ് മോഡിൽ ആയിരുന്നൂ. ഏകദേശം അരമണിക്കൂർ സമയത്തെ സംസാരത്തിനൊടുവിൽ അവർ എസ് പി യെ തൽക്കാലത്തേക്ക് കാരവനില്നിന്നും ഇറക്കി പഴയപോലെ വീട്ടിനകത്തു വേർ പ്രതാപിന് അരികിൽ എത്തിച്ചു . 
ഡേവിഡ് ഏതൊക്കെയോ ആലോചിച്ചുകൊണ്ടു വീട്ടിനു പുറത്തക്കു നടന്നു നീങ്ങിയപ്പോൾ എസ് പിയുടെ മുഖത്ത് ഏതോ ഭയം നിഴലിച്ചു നിന്നിരുന്നൂ 
തുടരും

ഇൻവെസ്റ്റിഗേഷൻ 

ഭാഗം: അഞ്ചു് 

എം. പി. എസ്. വീയ്യോത്ത് 

മദ്ധ്യാഹനത്തോടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായി ബന്ധുമിത്രാദികൾ ഓരോരുത്തരായി പല വഴിക്കായി യാത്രയായി ത്തുടങ്ങി. വീർ പ്രതാപും  പ്രേ മാനന്ദും എല്ലാവരോടും യാത്ര പറഞ്ഞു  അവിടെ നിന്നും ഇറങ്ങി . പെട്ടെന്നാണ് ഒരു എൻഫീൽഡ് ബുള്ളറ്റ് അവരുടെ മുന്നിൽ വന്നു നിന്നത്. അതിന്റെ സീറ്റിൽ ഇരുന്ന ജാക്കറ്റ് രൂപത്തെ ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ അത് ഒരു സ്ത്രീയാണ് എന്ന് പ്രേമാനന്ദന് മനസ്സിലായി.  ഡേവിഡ് സൃഷ്ടിച്ച ഭയം അദ്ദേഹത്തെ വിട്ടു പിരിയാതെ മനസ്സ്  അനാവശ്യമായി പലതും ചിന്തിച്ചു കൂട്ടാൻ പ്രേരിപ്പിച്ചു. അപ്പോഴേക്കും  ആ രൂപം തന്റെ ശിരസ്സിൽ നിന്നും ലോഹ നിർമ്മിത ശിരോ കവചം ഊരിമാറ്റി. ഒരു മുൻപരിചയവുമില്ലാത്ത സുന്ദരിയായ ആ സ്ത്രീയെ സ്ഥലകാല ബോധം മറന്ന്  ചൂഴ്ന്ന് നോക്കാൻ തുടങ്ങിയ പ്രേമാനന്ദിന്റെ യും വീർ പ്രതാപിന്റെ യും മുന്നിൽ തന്റെ കെട്ടിവച്ച കേശഭാരം ഇറക്കി വച്ച് തല ഇരു വശങ്ങളിലേക്കും ഒന്ന് ഉലച്ച് കൊണ്ട് ആ സ്ത്രീ പ്രേമാനന്ദിനെ സൂക്ഷിച്ചു നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു  "Hello S.P. Sir do you get me? " അപ്രതീക്ഷിതമായ ഈ ചോദ്യം അക്ഷരർത്ഥത്തിൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി സംശയത്തോടെ മുഖമുയർത്തി അദ്ദേഹം അവരെ നോക്കി " No , I don't get you? May I know you?"എന്ന് ചോദിക്കുമ്പോൾ അറിയാതെ അയാളുടെ മനസ്സ് പഴയ ഓർമ്മക്കുറിപ്പുകൾ ചികയുകയായിരുന്നൂ. അവസാനം ആ സംശയത്തിന് അറുതി വരുത്തിക്കൊണ്ട് അവർ തന്നെ പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞു "I am Sona Bharadwaj I.P.S." അപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖത്ത് ഒരു ജാള്യത പടർന്നത് ആ സ്ത്രീ ശ്രദ്ധിക്കാതിരുന്നില്ല . പോലീസുകാർക്കിടയിൽ ബുള്ളറ് റാണി എന്നറിയപ്പെടുന്ന ഇവളുടെ പിന്നാലെ പ്രേമാഭ്യർത്ഥനയുമായി കറങ്ങിനടന്നതിന്റെ ഓർമ്മ അവരുടെ മുഖത്ത് മിന്നി മാഞ്ഞു. അവരുടെ ആ അപ്രതീക്ഷിത സമാഗമം വീർ കണ്ടാസ്വദിക്കുകയായിരുന്നൂ. പിന്നീടെപ്പോഴോ വീർ തന്നെയാണ് .
സംസാരിച്ച് വന്നപ്പോഴാണ് അവർ ഡേവിഡിന്റെ സുഹൃത്താണ് എന്ന് പ്രേമാനന്ദിന് മനസ്സിലായത് .അപ്പോഴായി അവൾ പറഞ്ഞ ചില കാര്യങ്ങൾ ഡേവിഡിനേക്കുറിച്ചുള്ള പ്രേമാനന്ദിന്റെ കാഴ്ചപ്പാട് പാടെ മാറ്റി .
"Mr. Prem I think you had a bad impression about Mr David. He was also a part of Indian military. Due to some in ethical attitudes from the authorities forces him to quit the service and join along with com. Chandrasekhar. Both are good soldiers for our nation but politics makes things complicated. Some of our men who don't know to sing national anthem making propoganda in the name of patriotism."
പ്രേ മാനന്ദ് മുഴുവൻ കേട്ട്  അൽപ്പസമയം ചിന്തയിൽ മുഴുകിയ ശേഷം ആരോടെന്നില്ലാതെ പറഞ്ഞു 
"Bullshit ,genius says when cast and religion roule the people's mind it transformed to disaster.All are the by product of  dirty politicians , unethical religious monsters and media pimps."
സൗമ്യനായ പ്രേമാനന്ദിന്റ വായിൽ നിന്നും വന്ന വാക്കുകൾക്ക് കട്ടി  കൂടിപ്പോയോ എന്ന് ചിന്തിച്ച സമയത്താണ് അദ്ദേഹത്തിന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങിയത് അങ്ങേ തലയ്ക്കൽ ആരാണെന്നറിയാൻ സ്ക്രീനിലേക്ക് നോക്കിയപ്പോൾ ആ നമ്പർ അപരിചിതമായി അദ്ദേഹത്തിന് തോന്നി . അങ്ങനെ അദ്ദേഹം ഫോൺ അറ്റൻഡ് ചെയ്തു 
"Hello, Who is this?" 
"David , David Domanic"
" Sir , How are you? "
" I am fine Now My friend Sona is with you? Am I right? She will be with you as a part of investigation. Her posting order is there in your email. Follow her planning?"
" Yes Sir, She know her, we are ..."
ആ സംസാരം മുഴുമിക്കാൻ സമ്മതിക്കാതെ അദ്ദേഹം ഫോൺ വച്ചപ്പോൾ ശരിക്കും ഡേവിഡ് കടു കട്ടിയാണ് എന്ന് വ്യക്തമായി. അങ്ങനെ സോനവും പ്രേമും വീറും ചേർന്നുള്ള സംസാരം അവസാനിപ്പിച്ച് അവർ അന്നത്തേക്കു പിരിഞ്ഞു . മൂന്നുപേരും പലവഴിയായി പിരിഞ്ഞു . പ്രേമാനന്ദ് കാലത്ത് നടന്ന സംഭവങ്ങൾ ഓരോന്നായി ആലോചിച്ചപ്പോൾ അതിൽ ചിലത് മനസ്സിൽ ആഴമേറിയ മുറിവും മറ്റുചിലത് മനസ്സിന് ആശ്വാസവുമായി അദ്ദേഹത്തിന് അനുഭവപ്പെട്ടു .
അടുത്ത ദിവസം കാലത്ത് ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും  വീട്ടിലെ ഫോൺ ബെൽ ശബ്ദിച്ചു തുടങ്ങി. അദ്ദേഹം ഫോൺ എടുത്ത് കാതിൽ ചേർത്തു വച്ചപ്പോൾ ശരിക്കും ഞെട്ടി. അത് സോനാമായിരുന്നൂ അവർ ഒരു സുപ്രധാന വാർത്ത കൈമാറാനായി വിളിച്ചതായിരുന്നൂ , ആ വാർത്ത അദ്ദേഹത്തിൽ അതിശയമാണ് ഉണ്ടാക്കിയത് "Hello , Mr. Prem this is Sonam. I would like to inform you that Yousaf and Tony has been killed in the morning by unidentified person." കുറച്ചു സമയത്തെ ഇടവേളയ്ക്കു ശേഷം അവർ തുടർന്നൂ " Do you identify that Unidentified person. It is me. Whe we feel any dirt is there in our society , we should distroy and clean the society." 
പ്രേമാനന്ദ് ഇതുവരെ നടന്ന എല്ലാ സംഭവങ്ങളും ചികഞ്ഞു നോക്കിയപ്പോൾ ഒന്ന് മനസ്സിലായി ഇത് വരെ നടന്ന സഷ്ര സത്യ മുതലുള്ള പല കൊലപാതകങ്ങളുടെയും പാറ്റേൺ ഒന്ന് പോലെ തന്നെ . പക്ഷെ സോനത്തിനു നേരെ  വിരൽചൂണ്ടുന്ന ഒരു തെളിവുപോലും ബാക്കിയ്യില്ല താനും എങ്ങനെ ഈ കേസ് അവസാനിപ്പിക്കും. 
തുടരും  

ഇൻവെസ്റ്റിഗേഷൻ 

ഭാഗം: ആറ്  

എം. പി. എസ്. വീയ്യോത്ത് 


അദ്ദേഹം തന്റെ ഫോണെടുത്ത് വീര്‍ പ്രതാപിനെ വിളിച്ച് സംഭവഗതി അന്വേഷിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പിനെസംബന്ധിച്ചു ഒരു വ്യക്തത വന്നത്. മുബൈയില്‍ ട്രെയിനിറങ്ങി ടാക്സിയില്‍ രാത്രിയുടെ വിരിമാറിലൂടെ നീങ്ങിയ യൂസഫും ടോണിയും ചേരിപ്രദേശത്തോട് ചേര്‍ന്ന ഇരുണ്ട വഴിയിലൂടെ നടക്കുമ്പോള്‍  സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നൂ. പെട്ടെന്ന്‍ എവിടെനിന്നോ തുടര്‍ച്ചയായിയുള്ള വെടിശബ്ദം കേട്ടു. അവര്‍ അടുത്തുകണ്ട ചെളിയിലേക്ക് എടുത്ത് ചാടിയതിനാല്‍ ജീവന്‍ രക്ഷപ്പെട്ടെങ്കിലും അവിടെ കിടന്ന തുരുമ്പിച്ച ഇരുമ്പ് ടോണിയുടെ തുട തുളച്ചു കയറിയപ്പോള്‍ അറിയാതെ അയാളില്‍നിന്നും നിലവിളി  ഇരുട്ടിലേക്ക് പടര്‍ന്നൂ.പിന്നെ പരിസരം ശാന്തമായിതുടങ്ങിയെന്ന് ബോധ്യമായപ്പോള്‍ യൂസഫ്‌ ടോണിയുടെ  തുടയില്‍ മാംസം തുളച്ചുകയറിയ കമ്പി വലിച്ചൂരിയശേഷം അവനെയും കൊണ്ട് മുന്നോട്ട് നടന്നൂ. ആ മുറിവില്‍ നിന്നും ഒഴുകിയൊലിച്ചുകൊണ്ടിരുന്ന രക്തം കാല്‍പാദം വഴി മണ്ണിലേക്ക് കലര്‍ന്ന് തുടങ്ങിയപ്പോള്‍ മെല്ലെമെല്ലെ അവന്‍റെ നാവുകള്‍ വെള്ളതുള്ളിക്കായി ദാഹിച്ചു. അപ്രതീക്ഷിതമായാണ് ഒരു കറുത്ത രൂപം അവരുടെ പിന്നില്‍ വന്നു നിന്നത് ശ്രദ്ധയില്‍ പതിഞ്ഞത്. എന്തെങ്കിലും പറയാന്‍ അവസരം കൊടുക്കാതെ അത് അവരുടെ കഴുത്തുകളില്‍ തന്റെ കയ്യിലെ മൂര്‍ച്ചയുള്ള ആയ്ധം കൊണ്ട് ഞരമ്പ്‌ മുറിച്ചു മുന്നോട്ട് തള്ളിയപ്പോള്‍ മുഖമടച്ചു തറയില്‍ വീണു പിടക്കാന്‍ പോലും സമയം കിട്ടിയില്ല. ആ വാര്‍ത്തയാണ് സോനം വളച്ചൊടിച്ചു തന്നെ വിളിച്ചറിയിച്ചത് എന്നറിഞ്ഞു മനസ്സില്‍ അവളോട്‌ ഇതുവരെ തോന്നിയ സ്നേഹം വെറുപ്പായി രൂപമാറ്റം വരാന്‍ സമയങ്ങള്‍ വേണ്ടിവന്നൂ . സോനത്തിന് ആ കൊലപാതകിയെ രക്ഷിച്ചു എന്താണ് നേടാനുള്ളത് എന്നുപോലും അയാള്‍ ചിന്തിച്ചു. അങ്ങനെ അദ്ദേഹം സോനത്തിന്റെ നീക്കങ്ങള്‍ ആരുമറിയാതെ നിരീക്ഷിക്കാന്‍ ആളെ ഏല്‍പ്പിച്ചു . അയാള്‍ സോനത്തിനെക്കുറിച്ചുള്ള  ഓരോ ദിവസത്തെയും കാര്യങ്ങള്‍ എസ്സ് പി യേ അറിയിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ ആകസ്മികമായി അയാളും കൊല്ലപ്പെടുന്നത് അതും കഴുത്തറുത്ത്. പക്ഷെ കൊലയാളിയെക്കുറിച്ച് മാത്രം ഒരു സൂചനപോലും കിട്ടാതെ നിരാശനായി എവിടെ തുടങ്ങണം എന്ന് ചിന്തിച്ചു തുടങ്ങുമ്പോഴാണ് ഡി ഡി യുടെ ഫോണ്‍ കോള്‍ അദ്ധേഹത്തെ തേടിയെത്തിയത് . “Hello Mr. Prem, I am  D D here. Can we meet at our office around 4:00pm?”
“Ok, Sir, we will be there?”“No..  only you , I repeat you want to come alone. Someone in this team is betraying  us. If I find out him then will be killed on the spot.”   “Ok sir”പ്രേമനന്ദീനു ഈ സംശയം നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ആര് എന്നത്  മാത്രം വ്യക്തമായിരുന്നില്ല  . കലികാലത്തില്‍ ചെരുപ്പ് പോലും പാമ്പായി വന്ന് കൊത്തും എന്ന് ചിന്തിച്ചു സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കഴിഞ്ഞ കാലങ്ങളിലായി നടന്ന എല്ലാ സംഭവങ്ങളിലൂടെയും ഓര്‍മ്മയുടെ പേടകത്തില്‍ കയറി സഞ്ചരിച്ചപ്പോള്‍ ഒന്ന് വ്യക്തം തന്റെ എല്ലാ നീക്കങ്ങളും അറിയുന്ന ഒരാള്‍ വീര്‍ പ്രതാപ്‌ തന്നെ. പക്ഷെ അദ്ദേഹത്തെ അവിശ്വസിക്കാന്‍ ഉതകുന്ന ഒരു തെളിവുപോലും ഈ കാലയളവില്‍ ലഭിച്ചതുമില്ല. അപ്പോഴേക്കും സംശയിക്കുന്നവരുടെ പട്ടിക നീണ്ടു നീണ്ടു വന്നു. അതില്‍ വീര്‍ പ്രതാപ്‌ , മീനാക്ഷി , പനീര്‍ സെല്‍വം കൂടാതെ ഇപ്പോള്‍ കൂടെ കൂട്ടിയ സോനവും പെടും. ആരെ തഴയണം കൂടെ നിര്‍ത്തണം എന്ന ചിന്ത അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നപ്പോഴാണ് സോനം അങ്ങോട്ട്‌ കയറിവന്നത്. അദ്ദേഹം ആ മുറിയിലെ ശീതീകരണിയുടെ റിമോട്ട് എടുത്ത് അതിലെ താപനില ക്രമീകരിച്ചു കൊണ്ട് സോനത്തോട് ഇങ്ങനെ ചോദിച്ചുWhy you gave me wrong information about yousaf and Tony’s death?, In this which location you are involved?”
“ I was gun down them on that night?”   “ But as you said some unidentified person brutally slaughtered them”“But I am behind this team from Chennai, because they are Anvar Sadath’s men. Who is business men behind Sashra’s death. But he is planning and operating from abroad. I know he is using satellite phones for his communications.” പെട്ടെന്ന്  പ്രേമാനന്ദ് ചുമരിലെ ഘടികാരത്തിലേക്ക് നോക്കി മിനിറ്റ് സൂചിക 3:45pm യിലേക്ക് നീങ്ങിത്തുടങ്ങിയിരിക്കുന്നൂ  . പ്രേമാനന്ദ് ധൃതിയിൽ സീറ്റിൽനിന്നും എഴുന്നേറ്റ്  ഡി ഡി യുമായുള്ള മീറ്റിങ്ങിനായി യാത്ര പുറപ്പെട്ടു . സോനം കാറിനരികിൽ വരെ അദ്ദേഹത്തെ അനുഗമിച്ചശേഷം അവരുടെ ബുള്ളറ്റിൽ കയറി എങ്ങോട്ടോ ഓടിച്ചു പോയി .

തുടരും

ഇൻവെസ്റ്റിഗേഷൻ 
ഭാഗം: ഏഴ്

എം. പി. എസ്. വീയ്യോത്ത് 

നഗരത്തിലെ ഗതാഗതക്കുരുക്കില്‍ മറികടന്ന് ഡി ഡി യുടെ മീറ്റിംഗ് സ്ഥലത്ത് എത്തി ചേരുമ്പോളെക്കും സ്വല്പസമയം വൈകി. മീറ്റിംഗ് ഹാളിലേക്ക് നടന്നുകയറിയ പ്രേമാനന്ദ് ഡി. ഡി.യുടെ  സമയനിഷ്ടയിലെ  വിട്ടുവീഴ്ചയില്ലാമനോഭാവം ശരിക്കും സമ്മര്‍ദ്ദത്തില്‍ കൊണ്ടുചെന്നാക്കി. പക്ഷെ ഡി. ഡി. ഒന്നും മിണ്ടാതെ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു

 “ I know you are late, due to the seriousness of this case I am trying to change me, anyway we have to  wait for sonam  and meenakshi madam, I think we want to change the way of investigation to find out the real culprit”

സമയം കടന്നുപോയി ഏകദേശം അഞ്ചര മണിയോടെ സോനവും മീനാക്ഷിയും അവിടേക്ക് എത്തിചെര്‍ന്നൂ. അങ്ങനെ അല്പസമയത്തിനകം ആ മീറ്റിംഗ് ആ മുറിയില്‍ ആരംഭിച്ചു. ഭരതിന്റെ സ്ലൈഡ് പ്രസന്റേഷന്‍ ആ മീറ്റിങ്ങിനു കുറച്ചുകൂടി വിശാലത പകര്‍ന്നൂ. അതിനിടയില്‍ എന്തോ ആലോചനയില്‍ മുഴുകിയിരുന്ന ഡി ഡി പെട്ടെന്ന് ഇങ്ങനെ പറഞ്ഞു

 “Meenakshi madam I think we want to find and kill that unidentified man whoever behind this crime”
അത് ആദ്യം കേട്ടപ്പോള്‍ എല്ലാവരിലും ഒരു അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും വളരെ പെട്ടെന്ന് തന്നെ അത് വെറും ചിരിയിലേക്ക്‌ ഒതുങ്ങി. അപ്പോള്‍ ഡി ഡി യുടെ കണ്ണുകള്‍ മറ്റുള്ളവരുടെ മുഖഭാവത്തില്‍നിന്നും എന്തോ വായിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നൂ. ഭരതിന്റെ കണ്ണിമയുടെ ചലനത്തില്‍ അദേഹത്തിന് സംശയം തോന്നിയെങ്കിലും അദ്ദേഹം സ്വയം ചിരിച്ചു തള്ളി അവനെ വെറുതെ വിട്ടു.  പിന്നെ അല്പസമയത്തെ നിശബ്ദതയ്ക്കു ഒടുവില്‍ മീറ്റിംഗ് വേഗം അവസാനിപ്പിച്ച്‌ മീനാക്ഷിയും വിളിച്ചു ഡി ഡി അവിടെനിന്നും വെളിയിലേക്ക് ഇറങ്ങിയപ്പോള്‍ എന്താണ് കാര്യമെന്ന് അറിയാതെ അല്‍പസമയം പരിഭ്രമിച്ചു എങ്കിലും ചന്ദ്രശേഖറിന്റെ ആ കെട്ടിടത്തിനരികിലെ തോട്ടത്തിലൂടെ അല്പം നടന്നപ്പോള്‍ മാത്രമാണ് ഡി ഡി  വാ തുറന്നത്. 

Madam I am preparing a game plan in which we will make Bharath as a scape goat. So he will enter into Sashra’s dynasty to find the truth”  

മീനാക്ഷിക്ക് ആദ്യം ആത് കേട്ടപ്പോള്‍ ഉള്‍ക്കൊള്ളാന്‍ വളരെ വിഷമം തോന്നി കേസന്വേഷണത്തിന്റെ പുരോഗതിക്ക് അത് സഹായകമാവുമെന്ന വിശ്വാസത്തില്‍ ആ പദ്ധതിക്ക് സമ്മതം മൂളി.
അങ്ങനെ അന്നത്തേക്ക്‌ എല്ലാവരും പിരിഞ്ഞു എങ്കിലും ഡി ഡി യും ഭരതും സഷ്രയുടെ കൂട്ടത്തിലേക്ക് ഭരതിനെ കയറ്റി വിടാനുള്ള പദ്ധതിയുമായി ആ രാത്രിയുമായി മുന്നോട്ട് പോയി.
അടുത്ത ദിവസം രാവിലെതന്നെ സഷ്രാ ടവര്‍ എന്ന സഷ്രാ ബിസിനസ്‌ സമുച്ചയത്തിന്റെ പത്താം  നിലയിലെ തീപ്പിടുത്തത്തിന്റെ വാര്‍ത്തയുമായാണ് ആ നഗരം ഉണര്‍ന്നത്. ഫയര്‍ ബ്രിഗൈഡ് കാലത്ത് തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഭരതും ഡി ഡിയും സാധാരണക്കാരെപ്പോലെ ഭാഗവാക്കായി. പകല്‍ ഏകദേശം പത്തരയോടെ അഗ്നിയുടെ അവസാന സ്ഫുരണവും അസ്തമിച്ചു പക്ഷെ ചാരവും കത്തിക്കരിഞ്ഞ മണവും ആ അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നൂ. രാത്രിയിലെ അഗ്നിബാധയായതിനാലും പ്രവര്‍ത്തന രഹിതമാക്കിയ  കാമറയുടെ സഹായത്താലും ഭരതും ഡി ഡിയും ആത്മാര്‍ത്ഥമായി രക്ഷപ്രവത്തനത്തിന് ഇറങ്ങിയപ്പോള്‍ അത്  സഷ്രയുടെ സാരഥിമാരില്‍ ഇളയവനായ രാമിന്റെ ശ്രദ്ധയില്‍ പതിഞ്ഞു. അങ്ങനെ അവരെ സഷ്രയുടെ ജോലിക്കാരായി അദ്ദേഹം വാക്കാല്‍ നിയമിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ അടുത്ത സഹോദരനായ ശിവ യുടെ മനസ്സില്‍  ആ തീപ്പിടുത്തത്തിന് സ്വഭാവത്തെക്കുറിച്ച് ചില സംശയം നിഴലിച്ചിരുന്നതിനാല്‍ അദ്ദേഹം രാമിനെ പല വിധ തടസ്സവാദങ്ങള്‍ നിരത്തി ആ നിയമനത്തെ വിലക്കാന്‍ ശ്രമിച്ചു. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ രാം തന്റെ വാശി നടപ്പിലാക്കി ഭാരതിനെയും ഡി ഡി യേയും തന്റെ ബോഡി ഗാര്‍ഡ് ആയി നിയമിച്ചു.
അന്നുമുതല്‍ ഭാരതിന്റെയും ഡി ഡിയുടെയും ശ്രദ്ധ ജോലിയേക്കാള്‍ ഉപരി സഷ്രാ എന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ അന്തര്‍ നാടകങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം യാദൃശ്ചികമായി മതിലിനപ്പുറം കണ്ട കൈ  ആരുടേത് ആണെന്ന് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം അവര്‍ക്ക് മനസ്സിലായത്. പണത്തിന്റെ ഹുങ്കും സ്നേഹം തേടിയുള്ള സഹോദരരുടെ പരക്കം പാച്ചിലും അവരുടെ രഹസ്യ ലൈംഗിക വേഴ്ചകള്‍ പലപ്പോഴും പടികടന്ന് സ്വന്തം സഹോദരരുടെ കിടപ്പറകല്‍ കടന്ന് കയറിയപ്പോള്‍  എല്ലാം ഉള്ളിലൊതുക്കി കരയാന്‍ നില്‍ക്കാതെ സ്നേഹം തേടി ഭാര്യമാര്‍ സൊസൈറ്റിയിലേക്ക് ഇറങ്ങിയപ്പോള്‍ വിലക്കിയ സഹോദരനെ വധിക്കാന്‍ കരാര്‍ നല്‍കി നിശബ്ദരായി എല്ലാം കണ്ടും കെട്ടും നിന്നവരെ എന്ത് ചെയ്യണം എന്നറിയാതെ ഡി ഡിയും ഭരതും അവിടെനിന്നും ഒരു രാത്രി ഒളിച്ചു കടന്നു. ഇതിനിടയില്‍ കൊലചെയ്യപ്പെട്ട നിരപരാധികളില്‍ ചന്ദ്രശേഖര്‍ പെട്ടതെങ്ങനെ എന്ന ഒരു ചിന്തയ്ക്കുള്ള ഉത്തരം തേടി  അവര്‍ അത്ഭുതത്തോടെ മുഖാമുഖം നോക്കി ചിന്തകളില്‍ മുഴുകി ഡി ഡി കയ്യിലെ ബിയര്‍ കാന്‍ മെല്ലെ മെല്ലെ മോന്തിക്കൊണ്ട്‌ . അവരുടെ മനസ്സില്‍ അടുത്ത കേസ്സിനുള്ള  പദ്ധതികള്‍ രൂപപ്പെടുന്നതുപോലെ എനിക്ക് തോന്നി.
ശുഭം
























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...